ന്യൂയോര്‍ക്ക്: ലിബിയന്‍
അഭയാര്ത്ഥികപ്പല് കടലില്‍ മുങ്ങി 150 ഓളം പേര് മരിച്ചു. കൂടുതല്‍ പേര്‍ക്കായി
തിരച്ചില്‍ തുടരുന്നു. കപ്പില്‍ ഏതാണ് 350 പേര് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മെയ്
28 ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ഇറ്റാലിയന്‍ ദ്വീപായ
ലാംപേഡുസയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. പാക്കിസ്ഥാന്, ബംഗ്ലാദേശി
പൗരന്മാരാണ് മരിച്ചവരില്‍ അധികവും. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.