ഇസ്തംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച ഹിതപരിശോധന വോെട്ട ടുപ്പ് അവസാനിച്ചു. ആദ്യം ഫലം ഉര്‍ദുഗാന് അനുകൂലമെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കി സമയം വൈകിട്ട് അഞ്ച്മണിക്കാണ്വോെട്ടടുപ്പ് അവസാനിച്ചത്. 31 പ്രവിശ്യകളിലായി 550 ലക്ഷം വരുന്ന തുര്‍ക്കി പൗരന്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഒന്നര ലക്ഷത്തില്‍പരം പോളിങ് സ്‌റ്റേഷനുകളാണ് രാജ്യത്താകമാനം ഒരുക്കിയിരിക്കുന്നത്.