Image

ജനനേന്ദ്രിയം മുറിച്ച കേസ്‌: യുവതിയെ നുണപരിശോധനയ്‌ക്ക്‌ വിധേയയാക്കാന്‍ പോക്‌സോ കോടതിയുടെ അനുമതി

Published on 20 June, 2017
ജനനേന്ദ്രിയം മുറിച്ച കേസ്‌: യുവതിയെ നുണപരിശോധനയ്‌ക്ക്‌ വിധേയയാക്കാന്‍ പോക്‌സോ കോടതിയുടെ  അനുമതി

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്‌ക്ക്‌ വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നല്‍കി. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ്‌ യുവതിയെ നുണപരിശോധനയ്‌ക്കും ബ്രെയ്‌ന്‍ മാപ്പിംഗിനും വിധേയയാക്കാന്‍ പോക്‌സോ കോടതി അനുമതി നല്‍കിയത്‌. 

ഈ മാസം 22ന്‌ യുവതിയോട്‌ നേരിട്ടു ഹാജരായി നിലപാടറിയിക്കാനും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ സമ്മതത്തോടു കൂടിയേ നുണപരിശോധന നടത്താനാകുവെന്നിരിക്കെയാണ്‌ ഹാജരായി നിലപാട്‌ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്‌.

 സമ്മതത്തോട്‌ കൂടി മാത്രമേ നുണപരിശോധനയ്‌ക്ക്‌ നിയമാനുമതി ലഭിക്കുകയുള്ളു. പെണ്‍കുട്ടിയെ നുണപരശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന പൊലീസിന്റെ ആെവശ്യം അംഗീകരിച്ച കോടതി ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അഭിപ്രായവും തേടും.
Join WhatsApp News
sathyam 2017-06-20 04:17:48
ആ പെണ്‍കുട്ടി ഒരു പെണ്‍കുട്ടിയല്ല. 23 വയസുള്ള യുവതി. പ്രായപൂര്‍ത്തിയായ വ്യക്തി. അവരുടെ പടം ഉറപ്പായും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണം. അവര്‍ സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തി. ആദ്യം അവരോടു സഹതാപമുണ്ടായിരുന്നു. ഇപ്പോഴില്ല.
dont know 2017-06-20 12:41:59
സ്വാമി അണ്ടര്‍വെയര്‍ ഇട്ടിരുന്നോ?
CID Moosa 2017-06-20 12:47:03
സ്വാമിയുടെ ജനനേന്ദ്രിയത്തില്‍ എത്ര വെട്ടിന്റെ പാടുകള്‍ ഉണ്ടെന്ന് കണ്ടുപിടിച്ചാല്‍ ഇയാളുടെ പൂര്‍വ്വകാല ബലാല്‍സംഗ സ്വഭാവം CID Moosa
Philip 2017-06-20 12:50:11
വേറെ പണിയൊന്നും ഇല്ലേ ? ജനനേന്ദ്രിയം എന്ന് ഈ അവയവത്തിനെ വിളിക്കുന്നത് എന്തുകൊണ്ടാണ് ? ഈ കേസ് മൊത്തത്തില്‍ തട്ടിപ്പാണ്... Philip
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക