മണ്ണെറിഞ്ഞാല്‍ പൊന്നു വിളയുന്ന മലയാളക്കരയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ മനസ്സില്‍ ഒരു
കര്‍ഷകനുണ്ട്. വേനല്‍കാലത്ത് അവരെല്ലാം മണ്ണില്‍ കൊത്തികിളച്ചു ഇഷ്ടമുള്ള
പച്ചക്കറികള്‍ക്ക് വിത്തെറിഞ്ഞു കാര്‍ഷിക തോട്ടം ഉണ്ടാക്കുന്നു.
ശ്രീ വര്‍ഗീസ് രാജനും ഭാര്യയും ന്യുയോര്‍ക്കിലെ മിനിയോളയിലെ പച്ചക്കറിത്തോട്ടത്തില്‍.
നിങ്ങളും നിങ്ങളുടെ കാര്‍ഷിക തോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന
പച്ചക്കറികളും അടങ്ങുന്ന ചിത്രങ്ങള്‍ ഇ മലയാളിയുടെ വായനക്കാര്‍ക്കായി പങ്കു
വയ്ക്കുക. എല്ലാവര്‍ക്കും അത് പ്രചോദനമാകട്ടെ.
(പാടത്തിന്റെ കരയിലൂടെ നടന്നുപോകുമ്പോൾ ഒരു വേലിയിൽ പടർന്നു കിടക്കുന്ന പാവൽ വള്ളിയിൽ നിന്നും പാവയ്ക്ക പറിക്കാൻ കവി ശ്രമിച്ചെന്നും അതിനെപ്പറ്റി ഒരു പദ്യം ചൊല്ലിയിട്ടേ പറിക്കാവു എന്ന് സ്നേഹിതൻ പറഞ്ഞതനുസരിച്ച് അപ്പോൾ തന്നെ ഈ പദ്യം നിർമ്മിച്ചതെന്നും പറയപ്പെടുന്നു )
പാടത്തിന്റെ കരയിൽ പടർന്നു വേലിക്ക് അലങ്കാരമായി ആടിതൂങ്ങി അലഞ്ഞുലഞ്ഞ് സുകൃതം ഉൾക്കൊണ്ടു നിൽക്കുന്ന പാവൽ വള്ളി പെറ്റുണ്ടായവയും സ്വാദിന്റെ കാര്യത്തിൽ അമൃതിന്റെ അഹന്ത ശമിപ്പിച്ചവയുമായ കുഞ്ഞുങ്ങളെ നിങ്ങൾ വേഗത്തിൽ എന്റെ കയ്യിൽ വരിക
നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ തൂങ്ങി കിടക്കുന്ന പാവക്കകൾ കണ്ടപ്പോൾ ഈ കവിത ഓർമയിൽ വന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല