ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍
ചെയ്യണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ
കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
മാര്‍ച്ച്
31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റാബേസിസ് സമര്‍പ്പിക്കണമെന്നും സുപ്രീം
കോടതി നിര്‍ദേശിച്ചു