താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫഌറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു. കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.നിരപരാധിയായ എന്നെപോലുള്ള ഒരുപാട് പേരെ ചതിച്ചാണ് ഇതെല്ലാം നടത്തിയത്. കുറേ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. കോടതിയില്‍ വിശ്വാസവുമുണ്ട്. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് വിശ്വാസംമാര്‍ട്ടിന്‍ പറയുന്നു.
കേസിലെ വിചാരണ കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച ശേഷമാണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ മാര്‍ട്ടിന്‍ നടത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ദൃശ്യങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Is Dileep is the defendant or the victim? Looks like he is the victim. Whatever happened to that young actress in the car may be with the full knowledge and consent of her. Remember, she was taken for a ride thru the city and finally dropped safely in front of the house of actor Lal. The real defendants in this episode could be some others including the young actress, Manju and some male friends. Anyone without a pre-concieved prejudice will get a better picture.
Amerikkan Mollaakka2018-03-28 17:33:11
മുൻ ഭാര്യയായിരുന്നവളെ എപ്പോഴും സൂക്ഷിക്കണം, പ്രത്യേകിച്ച് ഓൾക്ക് വേറൊരു ലൈൻ ഉണ്ടാക്കാൻ മിടുക്കുണ്ടെങ്കിൽ. അവൾ ലൈൻ വലിക്കുമ്പോൾ പഴയ കെട്ടിയോന് ഷോക്ക് കൊടുക്കും, ബീവിമാരെ തലാക്ക് ചൊല്ലാതെ കൂടെ നിറുത്തണം. ഞമ്മള് അത് ചെയ്യുന്നു. ഏതെങ്കിലും പഹയന്മാർ ഭാര്യയെ വിട്ടു മറ്റു മൊഞ്ചത്തികളെ കെട്ടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഓർക്കുക മനുഷ്യ ഭാവന ചില്ലറകാരിയല്ല. ഓള് വേല വയ്ക്കും. അപ്പോൾ അസ്സലാമു അലൈക്കും.
observer2018-03-28 18:43:18
For Boby Varghese Trump and Dileep are victims. They both are loyal to their wives
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല