ആഗസ്റ്റ് പന്ത്രണ്ടാം തീയ്യതി വൈകിട്ട്
അഞ്ചു മണിക്ക് കെ. സി. എ. എന്‍.എയില്‍ വര്‍ഗീസ് ചുങ്കത്തിന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, അന്ന മുട്ടത്തിന്റെ “ജീവന്റെ ഈണങ്ങള്‍’
എന്ന കൃതിയുടെ വെളിച്ചത്തില്‍ “മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട
എഴുത്തുകാരനോ’ എന്ന വിഷയം ചര്‍ച്ച ചെയ്തു.
സമകാലിന ഇന്ത്യന്‍ രാഷ്ട്രിയത്തെ ബഹുദൂരം നയിച്ച എം. കരുണാനിധിക്കും,
ഇന്ത്യന്‍ വംശജനായ നൊബേല്‍ പുരസ്കാര ജേതാവായ വി. എസ്. നയ്പാളിനും
ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു.
മുട്ടത്തു വര്‍ക്കിയുടെ മരുമകള്‍ അന്ന മുട്ടത്തിന്റെ ജീവന്റെ ഈണങ്ങള്‍
എന്ന ഓര്‍മ്മക്കുറിപ്പ്, മുട്ടത്തു വര്‍ക്കിയുടെ വ്യക്തി ജീവിതത്തിലേക്ക്
ഏറെ വെളിച്ചം വീശുന്നതാണന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു. ഈ
പുസ്തകത്തില്‍ അന്ന മുട്ടത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇന്ന് ഈ
ചര്‍ച്ചക്ക് വഴിയൊരിക്കിയതെന്നും അദ്ദേഹം പറഞ്ഞു. 71ആം പേജില്‍ പറയുന്നു;
“”... എന്നാല്‍ മലയാള സാഹുത്യസാംസ്കാരിയ രംഗം വേണ്ട രീതിയില്‍ ആ
എഴുത്തുകാരനെ മാനിച്ചുവോ? ഇല്ല. അദ്ദേഹം സംഭാവന ചെയ്ത നോവലുകളും
ചലച്ചിത്രങ്ങളും മലയാള മനസ്സിന് മുതല്‍ക്കൂട്ടുതന്നെയാണ്. ജീവിച്ചിêന്ന
കാലത്തൊരെഴുത്തുകാരന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വില
ഗണിക്കപ്പെട്ടില്ല. നിരൂപകര്‍ പ്രശംസിക്കാന്‍ മടിച്ചു. ... പാടാത്ത
പൈങ്കിളി എന്ന ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ കിട്ടി... ഈ
വാര്‍ത്ത ആêം കേട്ടതായിപോലും നടിച്ചില്ല. എന്നാല്‍ ഇതേ പുരസ്കാരം നീലçയില്‍
എന്ന ചിത്രത്തിë കിട്ടിയപ്പോള്‍ അതെല്ലാവരും കൊണ്ടാടി. (പേജ് 72)...ആ
സാഹിത്യ ജീവിതത്തെ ഒരിíലും അംഗികരിക്കാന്‍ സാഹിത്യ അക്കാദമി
തയ്യാറായിട്ടില്ല. കീഴാളപ്രിയനായ ഒരെഴുത്തുകാരനെ സാഹിത്യത്തിലെ
മേലാളന്മാര് കണ്ടില്ലന്നു വരിക സ്വഭാവികമാണല്ലോ””
ചോദ്യം ന്യായമായിരിക്കാം എന്നാല്‍ മുട്ടത്തു വര്‍ക്കി ഒരിക്കലും
അവഗണിക്കപ്പെട്ട എഴുത്തുകാരനായിരുന്നില്ല എìം തന്നെപ്പോലെയുള്ള
ആയിരക്കണക്കിë വായനക്കാരെ സാഹിത്യത്തിലേക്കടുപ്പിച്ചത് മുട്ടത്തു
വര്‍ക്കിയുടെ ഒ രു കുടയും കുഞ്ഞുപെങ്ങളും,പാടാത്തപൈങ്കിളി, അഴകുള്ള സെലീനാ
മുതലായ കൃതികാളാണന്നും സാംസി കൊടുമണ്‍ ചൂണ്ടിക്കാട്ടി. ഉപോല്ബലകമയി
സുധീര്‍ പണിക്കവീട്ടില്‍ മുട്ടത്തു വര്‍ക്കിയെçറിച്ചെഴുതിയ ലേഖനത്തില്‍
നിìം ഏതാനം ഭാഗങ്ങള്‍ സാംസി കൊടുമണ്‍ വായിച്ചു. “മദ്ധ്യതിêവതാംകൂറിലെ
ക്രിസ്തീയ æടുംബാന്തരീക്ഷവും, ഭാഷാ രീതിയും, അവിടങ്ങളിലെ പ്രകൃതി ഭംഗിയും
ഒê ചിത്രം പോലെ മനസ്സില്‍ തെളിയുന്ന വിധത്തിലുള്ള ആഖ്യാന ശൈലി, അതു വീണ്ടും
വീണ്ടും വായിíാന് ഉത്സാഹം പകരുന്നു. അഴകുള്ള സെലീനമാരും , പാടാത്ത
പൈങ്കിളിയും, തെക്കന്‍ കാറ്റില്‍ പ്രേമത്തിന്റെ പട്ടുതുവ്വാലകള് പറത്തി
മയിലാടും æന്നിലൂടെ സ്വപ്നകണ്ണുകളുമായി നടന്നു നീങ്ങുന്നത് കണ്മുന്നില്
കാണുന്നു. മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ എവിടെനിന്നു വരുന്നു എന്ന
ചോദ്യത്തിന്, അതാ, അവിടെ അങ്ങോട്ട് പരന്നു കിടക്കുന്ന മുണ്ടകന്‍
പാടത്തേക്ക് നിങ്ങള്‍ വരികയാണെങ്കില്‍ അവിടെ ഞാനെന്റെ കഥാപാത്രങ്ങളെ
കാണിച്ചു തരാം..
കാവ്യാത്മകമായ ഗദ്യമായിരുന്നു മുട്ടത്തു വര്‍ക്കിയുടേത്. എഴുപത്തഞ്ചോളം
നോവലുകള്‍ അദ്ദേഹം മലയാളത്തിന് തന്നു. അതൊക്കേയും വായനക്കാര്‍
സ്വീകരിക്കുുകയും ചെയ്തു. മുട്ടത്തു വര്‍ക്കിയുടെ തിരഞ്ഞെടുത്ത കഥകള്‍ക്ക്
അവതാരിക എഴുതിയ പ്രൊഫ. അച്ചുതന് എഴുതി - ശ്രിമാന് മുട്ടത്തു വര്‍ക്കി
മലയാള സാഹിത്യത്തിലെ ഒരത്ഭുതമാണ്. മറ്റുള്ളവര്‍ക്ക് സാധിക്കാത്ത പലതും
അദ്ദേഹത്തിന് കൈവന്നിരിíുì. സമൂഹത്തിലെ അനീതികള്‍, ഉച്ചനീചത്വങ്ങള്‍,
æബേരപുത്രന്റേയും കുചേല പുത്രിയുടേയും മനസിലുദിçന്ന പ്രണയങ്ങളും, അവയുടെ
സാഫല്യങ്ങളും ദുരന്തങ്ങളും പച്ചയായ ജീവിതത്തിന്റെ അനേകം മുഖങ്ങള്‍
കഥകളിലെല്ലം പ്രത്യാശയുടേയും വിശ്വാസത്തിന്റേയും സന്ദേശങ്ങള്‍
നിറച്ചുവെയ്ക്കുകയും ചെയ്തു മുട്ടത്തു വര്‍ക്കി-. അനുവാചകന്റെ ഹൃദയത്തില്‍
മുട്ടത്തു വര്‍ക്കി ഉറപ്പിച്ച കനക സിംഹാസനത്തിന് ഒêകാലത്തും ഇളക്കം
തട്ടുകയില്ലെന്നും സുധീര്‍ പണിക്കവീട്ടില്‍ തന്റെ ലേഖനത്തില്‍
പറഞ്ഞുറപ്പിച്ചു.
സാംസി കൊടുമണ്‍ തന്റെ ആമുഖം പറഞ്ഞവസാനിപ്പിച്ചതിങ്ങനെയാണ്. മുട്ടത്തു
വര്‍ക്കി അവഗണിക്കപ്പെട്ടിട്ടുണ്ടെ ങ്കില്‍ അതിë കാരണം കഥകളിലെ ഒരേ
പശ്ചാത്തലവും പേêകള്‍ മാത്രം മാറുന്ന കഥാപാത്രങ്ങളുമായിരിക്കാം.
കഥാപ്രപഞ്ചത്തില്‍ സ്വയം വികാസങ്ങള്‍ സംഭവിക്കാതേയും. കഥാപാത്രങ്ങള്‍ സ്വയം
വളരാതേയും, മുന്‍æട്ടി തീര്മാനിച്ചുറപ്പിച്ചതുപോലെയുള്ള കഥാ
പരിസമാപ്തിയും ആയിരിíാം. അദ്ദേഹത്തിന്റെ സമകാലിനരായ എഴുത്തുകാര്‍ æറെçടി
ആഴമുള്ള കഥകള്‍ മലയാളത്തിë നല്കി എìള്ളതും വിസ്മരിക്കത്തക്കതല്ല.
വര്‍ഗിസ് ചുങ്കത്തില്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, ജീവിന്റെ ഈണങ്ങള്‍
എഴുതിയ അന്ന മുട്ടത്തിന്റെ ഭാഷാശുദ്ധിയേയും, എഴുത്തിന്റെ ആത്മാര്‍ത്ഥതയും
അഭിനന്ദിച്ചു. മുട്ടത്തു വര്‍ക്കിയുമായുള്ള ആത്മബന്ധം വിളിച്ചറിçന്ന ചെറിയ
ചെറിയ സംഭവങ്ങള്‍ ഒê വലിയ പ്രപഞ്ചത്തെ തുറì തêìണ്ട ്. മുട്ടത്തു വര്‍ക്കി
അന്ന മുട്ടത്തിന്റെ വീട്ടില്‍ വിരുന്നു ചെന്ന ഒരു അവസരത്തേക്കുറിച്ച് ഈ
പുസ്തകത്തില്‍ പറയുന്നുണ്ട്. “”മുട്ടത്തു വര്‍ക്കി വന്നിട്ടുണ്ട
ന്നറിഞ്ഞതും നാട്ടുകാര്‍ പാഞ്ഞെത്തിയതും ഒêമിച്ചായിêì. ...
കല്ലുവെട്ടുകാരന് æഞ്ഞുമുണ്ടനും ഭാര്യ കിളിവേലവും മകളും, റെബറു
വെട്ടുകാരന് ഔസേഫും തെറുതാപെണ്ണും വേലത്തിയും æഞ്ഞുæഞ്ഞും,
പരിചമുട്ടുകരായ മത്തായിയും സംഘവും, ഉഴവുകാരനായിêന്ന വര്‍ഗിസ് ചേട്ടന്.
ചെത്തുകാരന് നാരയണന് എìവേണ്ട സകല നാട്ടുകാêം...” സത്യത്തില്‍ ഇവരൊക്കെ
മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ തന്നെ. കഥാപാത്രങ്ങള്‍ കഥാകാരനെ
കണ്ടെ ത്തുന്ന അവസരം വളരെ രസകരമയി. ഗ്രാമീണ ഭംഗി ഇത്രമാത്രം കഥകളില്‍
കാട്ടിത്തêന്ന മറ്റൊരെഴുത്തുകാരനിണ്ടേ ാ എì സംശയമാണ്. ഇടത്തരം ക്രിസ്തിയ
æടുംബത്തിന്റെ കഥ പറയുന്ന മുട്ടത്തു വര്‍ക്കി കായലിന്റേയും, കരയുടേയും,
പ്രേമത്തിന്റേയും, പ്രേമഭംഗത്തിന്റേയും, കൊന്നപ്പൂവിന്റേയും,
ഇലഞ്ഞിപ്പൂവിന്റേയും ഒക്കെ കഥ പറയുമ്പോള്‍, അതുവായിക്കാന്‍ മേരിയും,
അമ്മിണിയും, ചിêതയും, തേവëം, ഗോപാലëം, മത്തായിയും ഒക്കെ ക്ഷമയോട്
കാത്തിരിക്കുന്നു. ചങ്ങമ്പുഴക്കൊപ്പം ജനകീയനായ എഴുത്തുകാരനായിêì മുട്ടത്തു
വര്‍ക്കിയെì, വര്‍ഗിസ് ചുങ്കത്തില്‍ പ്രകീര്‍ത്തിച്ചു.
മുട്ടത്തു വര്‍ക്കി എഴുതിയ കാലഘട്ടം മലയാള സാഹിത്യത്തിന്റെ സുവര്‍ണ്ണ
കാലമെന്ന്, മുട്ടത്തു വര്‍ക്കി കൃതികളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തിയ
പി.റ്റി. പൗലോസ് അഭിപ്രായപ്പെട്ടു. ആ സുവര്‍ണ്ണ കാലത്തിലെ ഒê
വായനക്കാരന് ആകാന്‍ കഴിഞ്ഞതില്‍ ചാരിതാര്ത്ഥമുണ്ട ìം, മുട്ടത്തു വര്‍ക്കി
കഥയിലെ കഥാപാത്രങ്ങളെപ്പോലെ പ്രേമവും, നിരാശയും ഏറ്റുവാങ്ങി, തന്റെ പ്രണയ
വര്‍ണ്ണങ്ങളില്‍ മുട്ടത്തു വര്‍ക്കി നിറഞ്ഞു നിന്നിêìവെìം പൗലോസ്
സാക്ഷ്യപ്പെടുത്തി. കേരളത്തില്‍ എìം കവിതയില്‍ ചങ്ങമ്പുഴയും, നോവലില്‍
മുട്ടത്തുവര്‍ക്കിയും ജനകീയ എഴുത്തുകാരായി നിലനില്çം. മണ്ണിനേയും
മëഷ്യനേയും ഒêപോലെ സ്നേഹിച്ച ആ എഴുത്തുകാരന്റെ അതുല്ല്യ ഭാവനെയെ വയലാറു
പോലും കടം കൊണ്ട ിട്ടില്ലേയെന്ന് വയലാറിന്റെ ചില വരികള്‍ വാíുമ്പോള്‍
തോന്നാറുണ്ട ്. മുട്ടത്തു വര്‍ക്കിയുടെ തൂലികയില്‍ നിìം ഇതള്‍ വിരിഞ്ഞ
പ്രണയകാവ്യങ്ങളില്‍ പ്രഭാത പുഷ്പങ്ങളൂടെ നൈമര്ല്ല്യമുണ്ട ായിêì. മഞ്ഞു
തുള്ളികളുടെ പരിശുദ്ധി ഉണ്ട ായിêì. ഊഷ്മള സ്നേഹത്തിന്റെ ആദ്രതയുണ്ട ായിêì.
തന്റെ ഗ്രാമത്തിലെ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ ശോഭ നല്കി.
ഗ്രാമ വൃക്ഷങ്ങളിêì പാടിയ æയിലുകളുടെ പാട്ടുകള്‍ക്ക് അനശ്വര പ്രേമത്തിന്റെ
ഈണം ഉണ്ട ായിêì. മുട്ടത്തു വര്‍ക്കി സ്വയം പണിത തന്റെ സിംഹസനത്തില്‍
മറ്റാര്çം കടì കയറാന്‍ ഇടമില്ല. മുട്ടത്തു വര്‍ക്കി ഇടതുപക്ഷ
സഹയാത്രികനല്ലാതിêന്നത് ഒê പക്ഷേ അന്നത്തെ
പുരോഗമസാഹിത്യകാരന്മാര്ക്കിടയില് അദ്ദേഹത്തെ അനഭിമതനാക്കിയിരിíാം.
അദ്ദേഹത്തെ പൈങ്കിളി എന്നാക്ഷേപിച്ചതിë പിന്നിലും അവêടെ സ്വാധിനം
പ്രകടമായിêì എന്ന് പി. റ്റി. പൗലോസ് അഭിപ്രായപ്പെട്ടു.
പാടാത്ത പൈങ്കിളിയും പാടും എന്ന ശീര്‍ഷകത്തില്‍ ഡോ. നന്ദæമാര്‍, അന്ന
മുട്ടത്തിന്റെ ജീവന്റെ ഈണങ്ങള്‍ എന്ന പുസ്തകത്തിനെഴുതിയ ആസ്വാദനം ഏറെ
ശ്രദ്ധേയമായി. പുസ്തകത്തിലൂടെ സശ്രദ്ധം സഞ്ചരിച്ച് നടത്തിയ നിരീക്ഷണങ്ങള്‍
പുസ്തകത്തിന്റെ ഉള്‍ക്കാമ്പു വെളിപ്പെടുത്തുന്നതായിêì. മുട്ടത്തു
വര്‍ക്കി ആത്മകഥ എഴുതിയിട്ടില്ലാത്തതിനാല്‍ ഈ പുസ്തകം വളരെ
ഉചിതമായിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തിലെ
ഹൃദയസ്പര്‍ശിയായ അനേകം ഉദ്ധരണികളിലുടെ കടì പോയ ഡോ. നന്ദæമാര്‍, അന്ന
മുട്ടം ഭര്ത്രു പിതാവിന്റെ തുപ്പല് കോളാമ്പി കഴുæന്നതും മറ്റും വിവരിച്ച്
അവêടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിച്ചു. കൂടാതെ മുട്ടത്തു വര്‍ക്കി
ഫൗണ്ടേ ഷë വേണ്ടി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച് ആ എഴുത്തുകാരനെ മലയാള
സാഹിത്യത്തിന്റെ മുന്‍പന്തിയില്‍ പ്രതിഷ്ടിച്ചു എìം അഭിപ്രായപ്പെട്ടു.
അവാര്‍ഡുകളാണോ എഴുത്തുകാരന്റെ കൃതിയുടെ മൂല്യം അളçന്ന അളവുകോല്‍.?
മുട്ടത്തു വര്ക്കിയെപ്പോലൊരെഴുത്തുകാരന് എങ്ങനെയാണ് അവഗണിക്കപ്പെടുക.
മുട്ടത്തു വര്‍ക്കി മലയാളികള്‍ക്ക് വായനയുടെ സുവര്‍ണ്ണകാലം സമ്മാനിച്ചു.
ഇത്ര മാത്രം വായനക്കാêള്ള എഴുത്തുകാര്‍ മലയാളത്തില്‍ വേറെ ഉണ്ട ായിêìവോ..?
ഒരിíല്‍ മുട്ടത്തു വര്‍ക്കി ഒê പ്രസംഗവേദിയില്‍ പറയുകയുണ്ട ായി
“വിശ്വസാഹിത്യകാരന്മാരായി ഇവിടെ ഇരിക്കുന്ന പലêടെയും കൃതികള്‍, മുഷിയാത്ത
പുറം ചട്ടയുമായി വായനശാലകളുടെ അലമാരകളീല് വായനക്കാരേയും
കാത്തിരിക്കുുമ്പോള് എന്റെ കൃതികള്‍ മുഷിഞ്ഞുനാറിയ പുറം ചട്ടയുമായി
ഗ്രാമങ്ങളില്‍ നിìം ഗ്രാമങ്ങളിലേക്ക് ഓടിനടçì. എനിക്കര്തില് കൂടിയ
ഒരംഗികാരം ആവശ്യമില്ല’. അതെ മുട്ടത്തു വര്‍ക്കി ഒരിക്കലും അവഗണിക്കപ്പെട്ട
എഴുത്തുകാരനല്ല എന്ന് ഡോ. നന്ദæമാര്‍ ഊന്നി പറഞ്ഞു, അതുപോലെ അന്ന
മുട്ടത്തില്‍ പാടുന്ന പൈങ്കിളിയാണന്ന് ഈ പുസ്തകത്തിലുടെ
തെളിയിച്ചിരിíുന്നതായും പറഞ്ഞു.
വായനçമുമ്പുതന്നെ എഴുത്തുകാരന്റെ വീടുപരിചപ്പെട്ട സാഹചര്യം കോരസണ്‍
ഗൃഹാതുരതയോട് വിവരിച്ചു. സ്വപിതാവിനൊപ്പം മുട്ടത്തു വര്‍ക്കിയുടെ
വീട്ടുപടിക്കലൂടെ കടì പോæമ്പോഴൊക്കെ ഇതാണ് മുട്ടത്തു വര്‍ക്കിയുടെ
വീടെന്നദ്ദേഹം അഭിമാനത്തോട് പറയുന്നത് പിന്നിട് മുട്ടത്തു വര്‍ക്കിയെ
വായിíുവാന്‍ പ്രചോദനം നല്കി. നാട്ടിന് പുറത്തെ മഴക്കാലത്ത് സ്കൂള്‍
യാത്രയില്‍ പെങ്ങള് ലില്ലിയുടെ æടക്കീഴില്‍ പോയിêന്നതിന്നല്
നാട്ടുകാര്‍ക്കിടയില്‍, മുട്ടത്തു വര്‍ക്കിയുടെ ഒê æടയും æഞ്ഞു പെങ്ങളും
എന്ന വിളിപ്പേര് പതിഞ്ഞു കിട്ടിയതും മുട്ടത്തു വര്‍ക്കിയോട് ഒê ആത്മബന്ധം
വളര്ì വêന്നതിനിടയായി എന്ന് കോരസന് കൂട്ടിച്ചേര്‍ത്തു. ഒരു കാലഘട്ടത്തെ
സ്വാധിച്ച ഏറ്റവും ജനകീയനായ എഴുത്തുകാരനായിêì മുട്ടത്തു വര്‍ക്കിയെന്ന്
കോരസന് ആ എഴുത്തുകാരനെ അടയാളപ്പെടുത്തി.
ഏറ്റവും പ്രിയപ്പെട്ട മêമകള്‍ ചെയ്ത ഈ സ്മരണിക ഏറെ ശ്ലാഘനിയമെന്ന് രാജു
തോമസ് അഭിപ്രായപ്പെട്ടു. മുട്ടത്തു വര്‍ക്കിയുടെ ജീവിത നിരീക്ഷണം തന്റെ
കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട ്. “കഥ മുട്ടത്തു
വര്‍ക്കി എന്ന ഡോക്കമെന്ററി കാണാന്‍ ഇടയായതിനാല്‍ അദ്ദേഹത്തിന്റെ
ജീവിതത്തെçറിച്ച് ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെ ìം അദ്ദേഹം പറഞ്ഞു.
മുട്ടത്തു വര്‍ക്കി ഒê ബഹുഭാക്ഷാ പണ്ഡിതനായിêìവെìം ഇംഗ്ലിഷില്‍ നിìം
ഒന്നില്‍ കൂടുതല്‍ പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് തര്‍ജ്ജിമ
ചെയ്തിട്ടുണ്ട ìം, ഏറ്റം ക്ലേശകരമായ ശ്രദ്ധരവൃത്തത്തില്
കന്യമറിയത്തെപ്പറ്റിയുള്ള ഒê കാവ്യം മുട്ടത്തു വര്‍ക്കി രചിച്ചിട്ടുണ്ട ìം
രാജു തോമസ് പറയുകയും അതിലെ നാലു വരികള്‍ ചെല്ലികേള്പ്പിçകയും ചെയ്തു. ജോസ്
ചെരിപുറം പറഞ്ഞത്: പ്രേമം എന്ന വിശുദ്ധ വികാരം ക്രിസ്ത്യാനികള്‍
അശ്ലീലമായി കêതിയിêന്ന ഒê കാലത്ത് പ്രേമ കഥകള്‍ എഴുതുകയും, പ്രേമിക്കാëള്ള
പ്രചോദനം നല്æകയും ചെയ്ത എഴുത്തുകാരന്. പണ്ഡിതന്മാരെì വിശ്വസിച്ചിêന്നവര്‍
സംസ്കൃതത്തില്‍ മാത്രം എഴുതിയിêന്ന ആ കാലത്തില്‍ മലയാള സാഹിത്യത്തില്‍
വിപ്ലവകരമായി സാധാരണക്കാര്‍çവേണ്ട ി എഴുതിയ രണ്ട ് പേരാണ് ചങ്ങമ്പുഴയും
മുട്ടത്തു വര്‍ക്കിയും. ഒരിíല്‍ മുട്ടത്തു വര്‍ക്കിയെ നേരില്‍ കണ്ട
അëഭവവും ജോസ് ചെêപുറം അëസ്മരിച്ചു. പ്രൊഫ്. അമ്മിണി അന്ന മുട്ടത്തിനെ
അëമോദിക്കയും, വêം തലമുറíുവേണ്ട ി ഈ പുസ്തക്ം ഇംഗ്ലിഷിലേക്ക് മൊഴി മാറ്റം
ചെയ്താല്‍ നന്നാæം എìം അഭിപ്രായപ്പെട്ടു. മുട്ടത്തു വര്‍ക്കിയുടെ
ഓര്‍മ്മകള്‍ എക്കാലത്തും നിറഞ്ഞു നില്ക്കട്ടെ എന്നവര്‍ ആശംസിച്ചു.
അന്ന മുട്ടത്തില്‍ എല്ലാവര്çം നന്ദി അറിയിച്ചു. അവêടെ ഭര്‍ത്താവ്
ബേബിയുടെ ഏറ്റവും വലിയ ഒê മോഹമായിêì അപ്പച്ചനെçറിച്ചുള്ള ഈ
ഓര്‍മ്മçറിപ്പുകള്‍. ആ ആഗ്രഹം പൂര്‍ത്തികരിíാതെ ഈ ലോകം വിട്ട ബേബിച്ചëവേണ്ട
ിയാണി പുസ്തകമെìം അന്ന മുട്ടത്ത് പറഞ്ഞു. മുട്ടത്തു വര്‍ക്കി ഫൗണ്ടേ ഷന്റെ
പ്രവര്‍ത്തനങ്ങളേçറിച്ചും അവര്‍ വിശദീകരിíയുണ്ട ായി. കാലത്തില്‍ തനിക്ക്
വിശ്വാസമുണ്ട ìം, ഒê നാള് കാലം മുട്ടത്തു വര്‍ക്കിയെ തിരിച്ചറിയുമെìം അന്ന
മുട്ടത്ത് പറഞ്ഞു.
ഒരിíലും മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനായിêന്നില്ലന്ന്,
ഇവിടെ നടന്ന ചര്‍ച്ചകള്‍ തെളിíുന്നതായി സാംസി കൊടുമണ്‍ തന്റെ നന്ദി
പ്രകാശന വേളയില്‍ ചൂണ്ടിക്കാട്ടി. വêം തലമുറയിലെ സാഹിത്യ
വിദ്യാര്‍ത്ഥികളും, ചരിത്രകാരന്മാêം മദ്ധ്യതിêവതാംകൂറിന്റെ ചരിത്രം
പഠിക്കാന്‍ മുട്ടത്തു വര്‍ക്കി കൃതികളെ ആശ്രയിക്കേണ്ടിവêം എന്നത് ചരിത്ര
വസ്തുതയാണ്. കാരണം സാഹിത്യം ചരിത്രം കൂടിയാണ് എന്ന് സാംസി കൊടുമണ്‍
പറഞ്ഞ്കൊണ്ട ് എല്ലാവര്çം നന്ദി അറിയിച്ചു.