• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ജെഡിഎസ്സില്‍ മന്ത്രി മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട്‌ കൃഷ്‌ണന്‍ കുട്ടി വിഭാഗം

VARTHA 12-Oct-2018


തിരുവനന്തപുരം: ജെഡിഎസ്സില്‍ കലാപത്തിന്‌ വഴിമരുന്നിട്ട്‌ കൃഷ്‌ണന്‍ കുട്ടി വിഭാഗം. മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ നീക്കണമെന്ന ആവശ്യമാണ്‌ ഇവര്‍ മുന്നോട്ട്‌ വെക്കുന്നത്‌. മാത്യു ടി തോമസിനെതിരെ അടിമുടി ആരോപണങ്ങളും കൃഷ്‌ണന്‍ കുട്ടി ഉന്നയിച്ചിട്ടുണ്ട്‌.

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തിന്റെ വികാരം അറിയിക്കുന്നതിനായി കൃഷ്‌ണന്‍ കുട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ കാണുന്നുണ്ട്‌. രണ്ടര വര്‍ഷം കഴിയുമ്‌ബോള്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന ധാരണ മാത്യു ടി തോമസ്‌ പാലിക്കണമെന്നാണ്‌ ആവശ്യം. നിലവില്‍ മികച്ച പ്രതിച്ഛായ ഉള്ള മന്ത്രിയാണ്‌ മാത്യു ടി തോമസ്‌. അദ്ദേഹത്തെ മാറ്റുന്നത്‌ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിന്‌ തുല്യമാണ്‌.

ജൂലായല്‍ ദേശീയ സെക്രട്ടറി ഡാനിഷ്‌ അലിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാത്യു ടി തോമസ്‌ മന്ത്രിയായിട്ട്‌ പാര്‍ട്ടിക്ക്‌ യാതൊരു ഗുണവുമില്ലെന്നായിരുന്നു ആരോപണം. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയുമായി അദ്ദേഹം ചര്‍ച്ച ചെയ്യുന്നില്ലെന്നാണ്‌ പ്രധാന ആരോപണം.

ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ പാര്‍ട്ടിക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും മാത്യു ടി തോമസ്‌ ഇതിനായി പരിശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. യോഗത്തിന്റെ പൊതുവികാരം പരിഗണിക്കുമെന്ന്‌ ഡാനിഷ്‌ അലി ഇവര്‍ക്ക്‌ ഉറപ്പും നല്‍കിയിരുന്നു എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട്‌ തുടര്‍ നടപടികളൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ്‌ പാര്‍ട്ടിയില്‍ വീണ്ടും കലാപമുണ്ടായിരിക്കുന്നത്‌.


Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പുല്‍വാമ: സി.ആര്‍.പി.എഫ്‌ ജവാന്‍മാരുടെ കേന്ദ്ര ഫണ്ടിലേക്ക്‌ നാല്‌ ദിവസം കൊണ്ട്‌ ലഭിച്ചത്‌ 26 കോടി
ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ മരണപെട്ടു; അഞ്ച്‌ സൈനികര്‍ മഞ്ഞിനടിയില്‍
ടിക്ക്‌ ടോക്ക്‌ വീഡിയോയ്‌ക്കായി പാലത്തിന്‌ മുകളില്‍ നിന്ന്‌ പുഴയിലേക്ക്‌ ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു
സൈബര്‍ ആക്രമണത്തില്‍ സഹികെട്ടു :സംവിധായകന്‍ പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു
ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം വി.ടി ബല്‍റാം
വിഷമത്തില്‍ ഓരോന്നും വിളിച്ചു പറയുന്നതായിരിക്കാം..! പീതാംബരന്‍റെ കുടുംബത്തെ തള്ളി കോടിയേരി
സര്‍ക്കാര്‍ പരിപാടിയില്‍ 'ചെ' യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച്‌ പിണറായി
ആറ്റുകാലമ്മയ്‌ക്ക് നൈവേദ്യമേകി ഭക്തസഹസ്രങ്ങള്‍, ഇനി കാത്തിരിപ്പ് അടുത്ത വര്‍ഷത്തിനായി
ഭീകരവാദത്തെ ചെറുക്കാന്‍ എല്ലാവരും മോദിക്കൊപ്പം നില്‍ക്കണമെന്ന് യോഗി
തീപിടിത്തം നിയന്ത്രണ വിധേയം; അഞ്ച് നില പൂര്‍ണമായും കത്തിനശിച്ചു
അയോധ്യ കേസ്; 26ന് സുപ്രീംകോടതി വാദം കേള്‍ക്കും
ശാരദ ചിട്ടി തട്ടിപ്പ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജ. എല്‍ നാഗേശ്വര്‍ റാവു പിന്മാറി
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ലെന്ന് ആന്റോ ആന്റണി
കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കോടിയേരി
തന്നെഅപമാനിച്ചതില്‍ പ്രതികാരം തീര്‍ത്തതാണെന്ന്‌ പീതാംബരന്റെ മൊഴി
വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ തുടക്കമായി
പാര്‍ട്ടി പറഞ്ഞാല്‍ അച്ഛന്‍ എന്തും ചെയ്യും, ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ പീതാംബരന്റെ ഭാര്യയും മകളും
കൃപേഷിന്റെ വീട്ടില്‍ പൊട്ടിക്കരഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വസന്തകുമാറിന്റെ ഭാര്യയ്‌ക്ക്‌ താല്‍പര്യമെങ്കില്‍ എസ്‌ഐ നിയമനം നല്‍കുമെന്ന്‌ മുഖ്യമന്ത്രി
കാസര്‍കോട്‌ കൊലപാതകം പൈശാചികമെന്ന്‌ വിഎസ്‌
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM