Image

സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവം: എസ്.പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റി‌ല്‍

Published on 09 April, 2019
സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവം: എസ്.പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റി‌ല്‍

തിരുവനന്തപുരം: ജോലി സ്ഥലത്ത് സൈനികന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍. ക്ലര്‍ക്ക് ആര്യനാട് കാരനാട് വിപിനാലയത്തില്‍ അമിതാഭാണ് (26) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്‌തത്.

 
ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വൈശാഖിനെയാണ് കഴിഞ്ഞ മാര്‍ച്ച്‌ 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്ബില്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ സഹോദരന്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ എസ്.പി ബി.അശോകിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: വൈശാഖിന്റെ ഭാര്യയുമായി അമിതാഭ് നേരത്തെ പരിചയത്തിലായിരുന്നു. വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നു. ഇതിനിടെ യുവതിയുടെ 13 പവന്‍ സ്വര്‍ണം കാണാതായി. വീട്ടുകാര്‍ ചോദ്യം ചെയ്‌പ്പോള്‍ സ്വര്‍ണം അമിതാഭിന് നല്‍കിയെന്ന് യുവതി സമ്മതിച്ചു. 

ഇതിനുശേഷം അമിതാഭ് നിരന്തരമായി വൈശാഖിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതില്‍ മനംനൊന്ത് വൈശാഖ് ആത്മഹത്യ ചെയ്‌തെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആത്മ‌ഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്ബ് സഹോദരന് വൈശാഖ് അയച്ച സന്ദേശമാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക