Image

വിഎസിന്‍റെ ഭരണപരിഷ്കാരം പൂര്‍ണ പരാജയമെന്ന് സി.ദിവാകരന്‍

Published on 18 May, 2019
വിഎസിന്‍റെ ഭരണപരിഷ്കാരം പൂര്‍ണ പരാജയമെന്ന് സി.ദിവാകരന്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എംഎല്‍എ സി.ദിവാകരന്‍. അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്‍ സമ്ബൂര്‍ണ പരാജയമാണെന്ന് ദിവാകരന്‍ തുറന്നടിച്ചു. 

തിരുവനന്തപുരത്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഡി.സാജു അനുസ്മരണ ചടങ്ങിലാണ് ദിവാകരന്‍ മുന്നണി മര്യാദകള്‍ കടന്ന വിമര്‍ശനം നടത്തിയത്.അച്ച്‌യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവച്ചു. അന്ന് ഐസക്കിനെന്താ കൊമ്ബുണ്ടോ എന്ന് വരെ തനിക്ക് ചോദിക്കേണ്ടി വന്നു ദിവാകരന്‍ വെളിപ്പെടുത്തി.

സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു അന്നുണ്ടായിരുന്നത്. മന്ത്രിസഭയ്ക്കകത്ത് ശക്തമായ വാക്കേറ്റങ്ങള്‍ ആയിരുന്നു അക്കാലത്ത് നടന്നിരുന്നതെന്നും ഫയലുകള്‍ വരെ താന്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്. റൂള്‍ ഓഫ് ബിസിനസ് വായിച്ചിട്ട് താന്‍ അങ്ങനെ ഒന്നു കാണുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക