വേനലിനോപ്പംവെന്തു കിടക്കുമ്പോഴുംമനസ്സ് എവിടെയോമഴ നനയുകയായിരുന്നു ..തോരാമഴയത്ത്ഒട്ടിപ്പിടിച്ചു നടക്കുമ്പോഴുംമനസ്സ് വേറെ എവിടെയോഒരു കുടയ്ക്ക് കീഴെ ആയിരുന്നുചരടില് കോര്ത്തപട്ടം ആയിരിക്കുമ്പോഴുംഏതൊക്കെയോ ആകാശങ്ങളിലൂടെകെട്ടഴിഞ്ഞു പറക്കുകയായിരുന്നുമരുഭൂമിയില്പൊടിക്കാറ്റില് ഉഴറുമ്പോഴുംഒരു പൂവാടിയില്തണുത്തചാരുബഞ്ചില്ഞാനൊരു പൂവാകുകയായിരുന്നുഇവിടെ കൈകോര്ത്തുപിടിചിരിക്കുംപോഴുംഎവിടെയൊക്കെയോ നമ്മള്ഊര്ന്നു പോകുന്നുണ്ട്നമ്മളായിരിക്കുംപോഴുംഞാനും നീയും ആവുന്നുണ്ട്--------------------------------------ശിവപ്രസാദ് പാലോട്