മാലാപറമ്പിലെ കണ്ണാന്തളിപ്പൂക്കള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
Published on 24 April, 2014
പത്രത്തില്‍ അവിചാരിതമായി കണ്ട ആ ഫോട്ടോയിലേക്കു നോക്കി
ഇരുന്നുപോയി.സംസ്ഥാനതലത്തില്‍ നടന്ന ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം
കരസ്ഥമാക്കിയ പെണ്‍കുട്ടിയെപ്പറ്റിയുള്ള വാര്‍ത്തായിരുന്നു അത്. താന്‍ ആ
ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കി. പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖം ആരെയും
ആകര്‍ഷിക്കുന്നതായിരുന്നു. ഒരിക്കല്‍കൂടി ആ ഫോട്ടോയിലേക്കു നോക്കി.
കണ്ണാന്തളിപ്പൂക്കളുമേന്തി നില്‍ക്കുന് അവള്‍ തന്നെ നോക്കി
പുഞ്ചിരിക്കുന്നതുപോലെ.....
1960 കളിലെ കഥയുടെ ശൈലി പ്രവാസ മലയാളികൾ
ഇപ്പോഴും ഉപയോഗിക്കുന്നു. അത് ഗ്രാഹുതുരത്വ കൊണ്ടോ
അതോ മനോഹർ തോമസ് വിദ്യ ധാരനെപ്പറ്റി പരഞ്ഞ
മുപ്പത് വര്ഷത്തെ വായനാ ദാരിദ്ര്യം കൊണ്ടോ? എന്തായാലും
കഥയുടെ ഭാഷ മോശമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല