മറയൂരില്‍ ബസ് തടഞ്ഞുനിര്‍ത്തി തമിഴ്‌നാട് സ്വദേശിയെ വെട്ടിക്കൊന്നു
Published on 12 July, 2014
മറയൂര്‍: കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി തമിഴ്‌നാട് സ്വദേശിയെ
വെട്ടിക്കൊന്നു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്‌ടിലെ താല്‍ക്കാലിക
ഡ്രൈവര്‍ തമിഴ്‌നാട് ഒന്‍പതാര്‍ ബാലസുബ്രഹ്‌മണ്യം(52) ആണു കൊല്ലപ്പെട്ടത്.
ബൈക്കിലെത്തി ബസ് തടഞ്ഞ് വെട്ടിയ പ്രതി മറയൂര്‍ പള്ളനാട് സ്വദേശി വടിവേല്‍(35)
ആണു പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മൂന്നാര്‍-ഉദുമല്‍പേട്ട
റൂട്ടിലോടുന്ന ബസ് ഉദുമല്‍പേട്ടയില്‍ എത്തി മടങ്ങുമ്പോള്‍ മൂന്നാര്‍-മറയൂര്‍
റൂട്ടില്‍ ലക്കം വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു കൊലപാതകം.
ഇന്ത്യയിലേക്ക് "ഇലക്ട്രോണിക്-വിസ" ഡിസംബർ മുതൽ എന്നു വാർത്ത കണ്ടു. എത്ര സൗകര്യപ്രദം! ഉദുമൽ പേട്ടയും ഉൾപ്പെട്ടിട്ടുണ്ടോന്നു അറിയാൻ താൽപ്പര്യമുണ്ട്. 'ലക്കം' വെള്ളച്ചാട്ടവും, ഒൻപതാർ സുബ്രഹ്മ്മണ്യന്മാരെയും പോയി കണ്ടുരസിക്കാനും, പഠിക്കാനും, ആവേശമുൾകൊള്ളാനും നമുക്കും പിള്ളാർക്കും ഒരവസരം കിട്ടുമല്ലോ? കേരളത്തോട് ചേർന്നല്ലെ, നാടും കാണാമല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല