മിക്ക രാത്രികളിലും ഉറക്കം കിട്ടാതെ പലവിധ കാര്യങ്ങൾ ആലോചിച്ച് തിരിഞ്ഞും
ശ്രീകുമാര്‍ ഉണ്ണിത്താന്റെ ' നൊമ്പരങ്ങളുടെ പുസ്തകം ' സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി.
നഷ്ടപ്പെടുത്തിയ നിമിഷങ്ങളെ ഞാൻ കോർത്ത് വെയ്ക്കുകയാണ്...
രാവും പകലും പ്രണയാധിഷ്ഠിതമായ കവിതകളിലെ വരികളിൽ ഇണചേർന്നപോലെ
എല്ലാ കുള്ളന്മാരും കള്ളന്മാരല്ല
കഴുതക്കുട്ടിപ്പുറത്തേറിവരുന്ന ആർക്കാണവർ കുരുത്തോലയിട്ടു
യാഖുബും അബുവും സ്നേഹിതരും അയല്‍ക്കാരും ആയിരിക്കുമ്പോള്‍
നന്നെന്നു നിനച്ചതും ചൊല്ലിനടന്നതുമായ സ്വന്തം കവിതകളെ തള്ളിപ്പറയാനോ
'അടിക്കുറിപ്പ് മത്സരം' ഒരു വാട്ട്സ്ആപ് ഗ്രൂപ്പിൽ വന്നതാണ്.
എനിയ്ക്കു മഠത്തിൽ പോയാ മതി അച്ചാച്ചാ... കല്യാണം വേണ്ട എന്നു കുഞ്ഞുമേരി പറഞ്ഞതിന്റെ പിറ്റേന്നു അവളുടെ അപ്പൻ ഉച്ചയ്ക്കു ഉണ്ണാൻ വന്നതു ഒറ്റയ്ക്കായിരുന്നില്ല,
പതിവു പോലെ രാവിലെ ഭക്ഷണം കഴിച്ച് ഓടി കുളിമുറിയിൽ കയറി പത്തു മിനിറ്റിനുള്ളിൽ റെ
കുറെ ദിവസങ്ങൾക്ക് ശേഷമാണ് കണ്ണനെ കാണാൻ ഇന്നലെ രാത്രി വീണ്ടും ഗുരുവായൂർ നട
A delayed start to each day dawning,
നഗര ജാലകങ്ങൾ: കവിത, സന്ധ്യ -
വിചാരങ്ങളും വികാരങ്ങളും ഖേദങ്ങളും പ്രതീക്ഷകളുമൊക്കെ
അപ്പോൾ അന്ത്രോച്ചൻ സിമിത്തേരിയിൽ,പതിവിടമായ പടുതയുടെ അടിയിൽ
ഇതിപ്പൊ പുതുമയുള്ള കാര്യമൊന്നുമല്ല..മൊബൈല്‍ സ്വിച്ച് ഓഫ്ആക്കി
ആത്മാവിനെ കാർന്നുതിന്നുന്ന വേദന, ഒഴുകാതെ കെട്ടിനിൽക്കുന്ന കണ്ണുനീർ ഉള്ളിലൊതുക്കിയ വികാരങ്ങളുടെ വിസ്ഫോടനത്താലെൻ
പോക്കുവെയിൽ: കവിത, ബിന്ദുബാബു
പാളയമദ്ധ്യത്തിലോരു ധ്വജബിംബമായ്
പട്ടണത്തിൻ്റെ തിരക്കിൽ നിന്നൊഴിഞ്ഞ് ജോലിയുടെ സമ്മർദ്ദങ്ങളില്ലാതെ ഒരാഴ്ച കഴിച്ചുകൂട്ടണം എന്ന
അവരുടെ കൈയ്യിലൊരു വാളുണ്ട്. കുതുകാലുവെട്ടിയരക്തംപറ്റിയ, വാൾ അതിൽ നിന്നടർന്നുവീഴുന്ന തുള്ളികളിൽ
എന്നിലൂടെ കുറിക്കുന്നു നീ
നിയന്ത്രണങ്ങള്‍
കാഴ്ചകളേറെകണ്ട മൂകസാക്ഷിയാം പടുവൃദ്ധനെന്നപോൽ, അമ്പലമുറ്റത്തെ
കുടുംബ വേരുകള്‍ അറ്റവര്‍
ഞാൻ തൊടുത്തു വിട്ടൊരമ്പ്, വാനിലേക്ക് തൊടുത്തൊരമ്പ്,
നല്ല, നട്ടുച്ചസമയം. സൂര്യൻ തലയ്ക്കുമുകളിൽ നിന്നുകത്തുകയാണ്. എന്തൊരുചൂട്. അപ്പൻ,
ദാ ഇപ്പമിങ്ങു തിരിച്ചുവരാമെന്ന ഭാവത്തിൽ ഇറങ്ങിപ്പോയി വഴിയിലെവിടെയോ
പള്ളിക്കൂടത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായ് ഏകാംഗനാടകം കണ്ടത്. അന്നത് പൊട്ടിച്ചിരിപ്പിക്കുന്ന
അരയാൾ പൊക്കത്തിൽ,നെടുകെയും കുറുകെയും ചെറിയ ഇരുമ്പുക
രാത്രിയെന്നു പറഞ്ഞാൽ പാതിരാ പന്ത്രണ്ട് മണിയൊന്നും ആയില്ലെന്ന്. ഏറിയാൽ ഒരു പതിനൊന്നര.
വഴി തെറ്റിവന്ന വസന്തംപോലെ മേടമാസത്തിൽ പൂക്കാതിരുന്ന എന്റെ
ജീവിതത്തിൽ അന്നേവരെ മഞ്ഞ് നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല ഞങ്ങളാരും.
എ. സി. ജോര്‍ജ്
ഉറങ്ങാതെ നീ കിടന്ന രാവുകളിൽ നിന്നുടെ ചാരേ ഞാൻ വന്നതു കണ്ടില്ലേ ?
സങ്കടം കൊണ്ട് കടൽ മാനത്തേക്ക് നോക്കി മലർന്നു കിടന്നു. നിറഞ്ഞ കണ്ണുകളെ
പ്രിയപ്പെട്ടവനെ നീ പെയ്തു നനച്ച പ്രണയോന്മാദമായിരുന്നു എന്നിൽ വറ്റി വരണ്ട മരുഭൂമിയിലെ
പ്രസിദ്ധം ഈ വാക്കിൻ്റെ അർത്ഥം ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. അറിയപ്പെടുന്നത് എന്നു പറഞ്ഞാലും അത് പൂ
Hoping to be better each day