ജീവിതമെന്ന ഈ മരണത്തിലേക്കുള്ള യാത്രയിയിൽ സ്വപ്നങ്ങളുടെ അവസാനവണ്ടിയിൽ ഭ്രമിപ്പിക്കുന്ന മരീചികകളായി പ്രേമം നിങ്ങളെ പുണരട്ടേ!
അവസാനമായി പ്രേമം നിറഞ്ഞ മനസ്സുകളോട് പ്രിയരേ , ഉച്ചപ്പിരാന്തുപുലമ്പുന്ന ഈ കവിയെ തുറിങ്കിലsയ്ക്കുക , തൂക്കിക്കൊല്ലുക. നീർക്കുമിളയായ ജീവിതത്തിൻ്റെ അർത്ഥം തിരയുന്ന ഇയാളുടെ ചിന്താഭ്രാന്ത് സ്വയംകൊല്ലുന്ന രോഗം ! ============= വര വൈശാഖ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല