Image

കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍

Published on 18 September, 2021
കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍

കല്‍പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്തി നഷ്ടമായ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.


യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് ജില്ല ഫോറസറ്റ് ഓഫിസറോടും ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസറോടും കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി.


നൂല്‍പുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. വനം വകുപ്പ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂലിപ്പണി ചെയ്യാന്‍പോലും കഴിയാത്ത ദുരവസ്ഥയിലാണ് ബിന്ദു.


നാലു മാസം മുമ്ബ് മുണ്ടക്കൊല്ലിയിലെ കൃഷിയിടത്തില്‍ ജോലിചെയ്യുമ്ബോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വലതുചെവിയുടെ കേള്‍വിശക്തി നഷ്ടമായി. കാഴ്ചക്ക് മങ്ങലേറ്റു. ബിന്ദുവിന് നാലു മക്കളുണ്ട്.ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. നഷ്ടപരിഹാരത്തിന് വേണ്ടി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക