അയാൾ അയച്ചു കൊണ്ടിരുന്ന കവിതകൾ , പത്രമാഫീസിന്റെ വേസ്റ്റ് ബക്കറ്റിൽ പോലും ഇടാൻ യോഗ്യതയില്ലാത്തതിനാൽ അയച്ചതിന്റെ ഇരട്ടി വേഗതയിൽ തിരിച്ചു വന്നു കൊണ്ടിരുന്നു...!
കാലം കുറെയായിട്ടും ഇത് ആവർത്തിച്ച് കൊണ്ടിരുന്നപ്പോൾ ...
അയാൾ സ്വന്തമായി ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി...
അയ്യാളുടെ കൃതികൾ മാത്രം പുസ്തകമാക്കാൻ......!!