ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ അഭിമാനത്തിന്റെ ഒരു പുതിയ അധ്യായം. പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ആദിവാസി-ഗോത്ര വിഭാഗത്തിൽനിന്നു രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണിവർ. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയായ ദ്രൗപതി മുർമു 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24ന് സ്ഥാനമൊഴിയും. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ അഭിമാനത്തിന്റെ ഒരു പുതിയ അധ്യായം. പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു.
ആദിവാസി-ഗോത്ര വിഭാഗത്തിൽനിന്നു രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണിവർ. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയായ ദ്രൗപതി മുർമു 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24ന് സ്ഥാനമൊഴിയും. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ അഭിമാനത്തിന്റെ ഒരു പുതിയ അധ്യായം. പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. ആദിവാസി-ഗോത്ര വിഭാഗത്തിൽനിന്നു രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണിവർ. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയായ ദ്രൗപതി മുർമു 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24ന് സ്ഥാനമൊഴിയും. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ അഭിമാനത്തിന്റെ ഒരു പുതിയ അധ്യായം. പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു.
ആദിവാസി-ഗോത്ര വിഭാഗത്തിൽനിന്നു രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണിവർ. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയായ ദ്രൗപതി മുർമു 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24ന് സ്ഥാനമൊഴിയും. ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ ദ്രൗപതി മുർമുവിനെ ഫോമാ അഭിനന്ദിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും, മതേതരത്വം കാത്തുസൂക്ഷിക്കാനും പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്ന് President Aniyan George അറിയ്ച്ചു. പട്ടികവർഗ വിഭാഗത്തിൽ നിന്നും ആദ്യമായി ഒരു രാഷ്ട്രപതിയുണ്ടാവുന്നു എന്നത് ഭാരതത്തിന്റെ യശസ് ലോകരാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിക്കാൻ വഴിയൊരുക്കുന്നതാണ്.
ഒഡീഷയില സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ പെൺകുട്ടിയാണ്. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്.തന്റെ മുൻഗാമികൾ ഉയർത്തിക്കാട്ടിയ പാരമ്പര്യം തുടരുവാൻ ദ്രൗപദി മുർമുവിനും കഴിയട്ടെയെന്നും ഫോമാ
ആശംസിച്ചു