image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക് - സന റബ്‌സ്

AMERICA 01-Nov-2020
AMERICA 01-Nov-2020
Share
image
ഓസ്കാർ വൈൽഡിന്റെ പ്രസിദ്ധമായ ഒരു Fairy Tale  ഉണ്ട്. 'The Happy Prince.'
ഒരു ദുഃഖവും അനുഭവിക്കാതെ സങ്കടമോ വിഷമമോ അറിയാതെ മരിച്ചുപോയ ആ രാജകുമാരന്റെ കൂറ്റൻ പ്രതിമ നഗരത്തിന്റെ ഒത്തനടുക്കായി  വളരെ ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അദ്ദേഹം സന്തോഷവാനായി എന്നും നഗരമധ്യത്തിൽ നിലനിൽക്കട്ടെ എന്നായിരുന്നു നഗരവാസികളുടെയും രാജകൊട്ടാരത്തിന്റെയും ആഗ്രഹം. 
പക്ഷേ രാജകുമാരന്റെ പ്രതിമ എന്നും രാത്രിയിൽ കരയുന്നതു കണ്ട ഒരു  കുരുവി കാര്യം അന്വേഷിക്കുന്നു. ഏറ്റവും ഉയരത്തിൽ നിൽക്കുന്ന എനിക്കു ഭൂമിയിലെ എല്ലാ ദുഃഖങ്ങളും കാണാൻ കഴിയുന്നുവെന്നും സഹിക്കവയ്യാതെ കരയുകയെന്നും ആ പ്രതിമ കുരുവിയോട് പറയുന്നു. 

കേരളത്തിലെ പ്രശ്നങ്ങളെ  അകലത്തിൽനിന്നും വീക്ഷിക്കാൻ തന്റെ  ഡൽഹിവാസം ഉപകരിച്ചിട്ടുണ്ടെന്നു  ശ്രീ സക്കറിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടുത്തു നിൽക്കുന്ന കാഴ്ചകളല്ല അകലെനിന്നു നോക്കുമ്പോൾ  ലഭിക്കുക. ഇവിടെ നടക്കുന്ന  അനീതികൾക്കും  അക്രമങ്ങൾക്കും എതിരെ  ഒച്ചയെടുക്കാൻ ഹാപ്പി പ്രിൻസിന്റെ കണ്ണുകളുമായാണ് പോൾ സക്കറിയ നിൽക്കുന്നത്. കൃത്യമായും തന്റെ ഫോക്കസിലേക്ക് പറന്നുചെന്നു തൊടാൻ അദ്ദേഹത്തിനു അദൃശ്യമായ കുരുവികൾ ഉണ്ടോ എന്നു പലപ്പോഴും കളിയായി ഞാൻ ഓർക്കുമായിരുന്നു. 

തന്റെ നീണ്ട കഥകളിലൂടെ  സാഹിത്യലോകത്തു
നിലനിൽക്കുന്ന നീതിശാസ്ത്രങ്ങളേ സ്വന്തം കാഴ്ചപ്പാടിനനുസരിച്ചു  സക്കറിയ  മാറ്റിത്തിരുത്തി. മലയാളസാഹിത്യലോകത്തിലെ  സ്ഥാപിതവൽക്കരിക്കപ്പെട്ട  താത്പര്യങ്ങളോടും 'വിശുദ്ധ' താല്പര്യങ്ങളോടും
വിരുദ്ധ ദർശനം പുലർത്തിയ  അദ്ദഹത്തിന്റെ ആശയങ്ങളിൽ  സൂക്ഷ്മസത്യങ്ങളും  ചരങ്ങളും അചരങ്ങളും  ഒന്നുചേർന്നു.
ആക്ഷേപത്തിന്റെയും ഹാസ്യത്തിന്റെയും അമ്പുകൾ ചേരുന്ന  ആ കഥകൾ ഇവിടെ ഒഴുകിപ്പരന്നു കിടപ്പുണ്ട്. അരാജകത്വത്തെയും 
മലയാളിയുടെ കപടസദാചാരബോധത്തെയും  വലിച്ചുപുറത്തിടുന്ന കഥകളാണ് 
റാണി, രഹസ്യപ്പോലീസ്,  തേൻ എന്നീ കഥകളിലെ  പ്രമേയം. 

രാജ്യം വളരെ സ്പീഡിൽ ഓടുമ്പോൾ കൂടെ ഓടുകയാണ് സാംസ്ക്കാരികപ്രവർത്തകരും എഴുത്തുകാരും പൊതുവെ ചെയ്യുന്നത്. അങ്ങനെ ഓടിയാൽ മാത്രമേ നേർക്കാഴ്ചകൾ കിട്ടുകയുള്ളൂ.  അത്തരം നോട്ടത്തിൽ കണ്ണിൽ പെടുന്നതെല്ലാം കാഴ്ചയെ നോവിക്കുമ്പോൾ പലരും  കണ്ണുപൊത്തുകയാണ്. അങ്ങനെയല്ലാതെ മതത്തെയും പൗരഹത്യത്തെയും മനുഷ്യരുടെ മൂഢത്തത്തേയും കണ്ണുകെട്ടിയ നീതിയെയും അദ്ദേഹം വിമർശിക്കുന്നു. ഉച്ചത്തിൽ ഒച്ചയെടുക്കുന്നു. അങ്ങനെ ഒച്ചയെടുക്കുന്നതുകൊണ്ടു  അർഹതപ്പെട്ടവർക്കു അല്പമെങ്കിലും  നീതി  കിട്ടിയിരിക്കും എന്നതും നിസ്തർക്കമാണ്.   
തീവ്രദേശീയതയ്‌ക്കെതിരെ  വർഗീയതയ്ക്കെതിരെ  ഫാസിസത്തിനെതിരെ കണിശമായി വിരൽചൂണ്ടി    'ഒരിടത്തി'രുന്നു  സൂക്ഷ്മനിലപാടുകളെടുക്കുന്ന ആ തൂലികയ്ക്കും അദ്ദേഹത്തിനും  അഭിനന്ദനങ്ങൾ. 

സന റബ്‌സ്


Facebook Comments
Share
Comments.
image
RAJU THOMAS
2020-11-01 13:41:47
Well-written. Precise, not long-winded. And beautiful. I am glad for Paul Sakariah's stout heart, proud for his brilliant brain, and happy at this award.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ അമേരിക്കര്‍ കൂടി
94കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിക്കുന്നു
ഇന്ത്യന്‍ സിനിമാ രംഗത്തെ മൂന്ന് പ്രമുഖര്‍ ആദ്യമായി ഒന്നിക്കുന്ന ഹ്രസ്വ ചിത്രം 'സൈലന്റ് സൈന്‍സ് .അനീഷ് മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം
ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 
മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 
ജേക്കബ് തോമസ് ഐ.പി.എസുമായുള്ള ഫോമയുടെ മുഖാമുഖം ഇന്ന് (ശനിയാഴ്ച) സൂം വെബ്ബിനാറില്‍
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഒരു ന്യൂജന്‍ സിനിമയുടെ പോസ്റ്റുമോര്‍ട്ടം (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
എന്നാലും എന്റെ കസ്റ്റംസെ... (അമേരിക്കൻ തരികിട 123 , മാർച്ച് 5)
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു
നിയമ സഭ തെരഞ്ഞെടുപ്പിൽ ബി .ജെ പി. ചരിത്രം തിരുത്തുമോ? (എബി മക്കപ്പുഴ)
മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ടൈറ്റസ്‌ തോമസിന്റെ ‌ (ടിറ്റി-71) പൊതുദർശനം ‌ മാര്‍ച്ച്‌ 7 ഞായറാഴ്‌ച, സംസ്കാരം തിങ്കൾ 
മോഡർന വാക്സിൻ സ്വീകരിക്കുന്നവർക്ക്   ചൊറിച്ചിൽ വരാം;  കമലാ ഹാരിസിന്റെ ടൈ ബ്രെക്കർ  
കെ സി എസ് ഡിട്രോയിറ്റ്, വിന്‍ഡ്‌സര്‍ 2021-22 പ്രവര്‍ത്തനോദ്ഘാടനം വന്‍വിജയം
ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut