image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ജോൺ ബ്രിട്ടാസ് വാഴ നട്ടു; ശീതൾ വെട്ടി; കഥ കഴിഞ്ഞില്ല...

EMALAYALEE SPECIAL 10-Jan-2021
EMALAYALEE SPECIAL 10-Jan-2021
Share
image
നഗരജീവിതത്തിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് എന്താണെന്നു ചോദിച്ചാൽ മറുപടിക്കായി ഒരുനിമിഷം പോലും എനിക്ക് ആലോചിക്കേണ്ടതില്ല. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ പച്ചപ്പുല്ലിൽ ചവുട്ടി നിൽക്കുമ്പോൾ കിട്ടുന്ന ആനന്ദത്തിന്റെ പത്തിലൊന്ന് പഞ്ചനക്ഷത്ര വിതാനങ്ങളിൽ പോലും കിട്ടാറില്ല. അതുകൊണ്ടു തന്നെ ഫ്ലാറ്റുകളിൽ താമസിക്കേണ്ടി വന്നപ്പോഴും ഇത്തിരി മണ്ണിൽ എന്തെങ്കിലും കൃഷി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഡൽഹിയിലെ കൊടും ചൂടിൽ പോലും എന്റെ ബാൽക്കണിയിൽ പച്ചപ്പോടെ നിന്ന കറിവേപ്പിൻ ചെടി ഉണ്ടായിരുന്നു.
 
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഞാൻ രണ്ടാമതും വാഴക്കുല വെട്ടി. വാഴക്കുലക്ക് പടലകൾ കുറവായിരുന്നെങ്കിലും മനസിലെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പടലകൾക്ക് തെല്ലും കുറവുണ്ടായിരുന്നില്ല
 
എന്നാൽ ആദ്യ വാഴക്കുല വെട്ടിയപ്പോഴുള്ള ഞെട്ടലിൽ നിന്നും ഞാൻ ഇപ്പോഴും അത്ര മുക്തനല്ല .എന്നെ പോലെ അല്ലെങ്കിൽ എന്നെക്കാളും കൃഷിയെ പ്രണയിക്കുന്ന ആളാണ് എന്റെ സഹോദരി റജീനയുടെ ഭർത്താവ് ജോണി. ദുബായിലെ ജോലിയിൽ നിന്നും വിരമിച്ച് സ്വന്തം നാടായ കണ്ണൂരിൽ പുഴയിറമ്പത്തുള്ള വിസ്തൃതമായ കൃഷിയിടത്തിൽ പല തരം കൃഷി പരീക്ഷണങ്ങളിൽ ആണ് കക്ഷിയിപ്പോൾ. അവർക്ക് രണ്ടു മക്കളാണ് . ശീതളും ഷാരോണും. ജോണിയെ പോലെ കൃഷിയോട് താല്പര്യം മക്കൾക്കും ഉണ്ടാവും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
 
തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ ജോലിചെയ്യുന്ന അനുജത്തി ഷാരോണിനൊപ്പം നില്ക്കാൻ ദുബായിൽ നിന്നും പറന്നെത്തിയ ശീതൾ ലോക്ക് ഡൗണിൽ പെട്ടുപോയി. അങ്ങനെ കുറച്ചുകാലം ശീതളും ഷാരോണും കൂടി എന്റെ ഫ്ലാറ്റിൽ താമസത്തിനു വന്നു .ആ കൊറോണകാലത്താണ് ഫ്ളാറ്റിലെ ഇടുക്കിൽ വളർന്ന വാഴയുടെ ആദ്യ വാഴക്കുല വെട്ടാൻ ഇവരെയും കൂടെ കൂട്ടുന്നത് . ആ നടുക്കമാണ് വിട്ടുമാറാതെ എന്നെകൊണ്ട് ഇതെഴുതിക്കുന്നത്.
 
നല്ല കൈഗുണമുള്ളവർ വെട്ടിയാലേ വാഴക്കുല വേഗം പഴുക്കകയുള്ളു എന്ന് അമ്മ പറഞ്ഞത് ഓര്മയുള്ളതുകൊണ്ട് “കൊല” നടത്താൻ ശീതളിനെ തന്നെ ഞാൻ നിയോഗിച്ചു. പ്രതീക്ഷിച്ചത്ര പരിക്കൊന്നുമില്ലാതെ അവൾ വാഴക്കുല വെട്ടിയിറക്കി.
 
അതിന് ശേഷം വാക്കത്തി വാങ്ങി വാഴ വെട്ടി മാറ്റാൻ ആഞ്ഞതും ശീതളിന്റെ നടുക്കുന്ന പ്രസ്താവന. ”എന്തിനാ വാഴ വെട്ടുന്നത്, ഇനിയും വാഴക്കുല ഉണ്ടാവില്ലേ” എന്തെങ്കിലും പറയും മുൻപ് അടുത്ത ഡയലോഗ് കൂടി വന്നു “എന്ത് മണ്ടത്തരമാ കാണിക്കുന്നത് “. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു. ഭൂമി പിളർന്നു താഴേക്ക് പോയാലോ എന്ന് ആ വാഴയും എനിക്കൊപ്പം വിചാരിച്ചിരുന്നിരിക്കാം.
 
കർഷകശ്രീ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹനായ ജോണിയുടെ മൂത്ത മകളാണ് ഈ “കൊല പ്രയോഗം” നടത്തിയിരിക്കുന്നത്. ചക്കയും മാങ്ങയും പറിച്ചാൽ മാവും പ്ലാവും വെട്ടില്ലല്ലൊ എന്ന യുക്തിയുമായി അവളെന്നെ നേരിട്ടു. നിസ്സഹായനായി വാഴയുടെ തത്വശാസ്ത്രം ക്ഷമയോടെ അവളെ പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അതിനൊന്നും നിൽക്കാതെ വെട്ടിയ വാഴക്കുലയുമായി അവൾ അകത്തേക്ക് പോയി .
 
കഴിഞ്ഞ മാസം കണ്ണൂരിൽ പോയപ്പോൾ ജോണിയുടെ കൃഷി സ്ഥലത്തെ പലതരം കൃഷികൾ ഞാൻ നേരിട്ട് കണ്ടു. അവിടെ നിന്ന വാഴകളിൽ നിന്നും എന്റെ കണ്ണ് ശീതളിലേക്ക് എത്തി.എന്റെ നോട്ടത്തിന്റെ ഇക്മത്ത് പിടികിട്ടിയ ശീതൾ പുതിയ താറാവിൻ കുഞ്ഞുങ്ങളെകുറിച്ച് വാചാലയായി ചമ്മൽ മറച്ചു .
 
എന്തായാലും മകളുടെ ‘വാഴ ജ്ഞാന’ത്തെകുറിച്ച് ഞാൻ ജോണിയോട് പറയാൻ നിന്നില്ല.പക്ഷെ ഇന്ന് രണ്ടാമത്തെ കുല വെട്ടിയപ്പോൾ ‘കൊലച്ചിരിയുമായി’ അവൾ വീണ്ടും ഓർമയിൽ വന്നു.ശീതളിന്റെ ഈ വാഴ പരമ്പര ഞാനെന്റെ മക്കളോട് പറഞ്ഞിട്ടില്ല. അതിലും വലിയ കണ്ടുപിടിത്തവുമായി അവരെത്തുമോ എന്നൊരു ഭയം എനിക്കുണ്ട് .വാഴക്ക കുഴിച്ചിട്ടാൽ വാഴ മുളക്കില്ലേ എന്നെങ്ങാനും അവർ ചോദിച്ചു പോയാലോ! 
കടപ്പാട്: കൈരളി ഓൺലൈൻ 




image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
എന്നു തീരുമീ കൊറോണ? (ജോര്‍ജ് തുമ്പയില്‍)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut