Image

ടി.പത്മനാഭന്‍റെ പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ജോസഫൈന്‍

Published on 25 January, 2021
ടി.പത്മനാഭന്‍റെ പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ജോസഫൈന്‍
തിരുവനന്തപുരം: കഥാകൃത്ത് ടി. പത്മനാഭന്‍റെ പ്രസ്താവന വസ്തുതകള്‍ മനസിലാക്കാതെയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വസ്തുതകള്‍ മനസിലാക്കാതെ നടത്തിയ പ്രസ്താവന വേദനയുണ്ടാക്കി. അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ആളാണ്. തന്നോട് വിളിച്ചു ചോദിക്കാമായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.

അദ്ദേഹത്തിന് എതിരെ കേസ് എടുക്കാന്‍ സാധ്യതയുണ്ടെന്ന് വരെ  പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും ജോസഫൈന്‍ വ്യക്തമാക്കി.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് എം.സി ജോസഫൈന്‍ നിര്‍ബന്ധം പിടിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പത്മനാഭന്‍ നടത്തിയത്. ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി. ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. 

ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്ബളവും നല്‍കി ഇവരെ നിയമച്ചത് എന്തിനെന്നും പത്മനാഭന്‍ ചോദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക