image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

പത്മനാഭ സ്വാമിയും ഉമ്മന്‍ചാണ്ടിയും

AMERICA 29-Apr-2014 അനില്‍ പെണ്ണുക്കര
AMERICA 29-Apr-2014
അനില്‍ പെണ്ണുക്കര
Share
image
കഴിഞ്ഞ ദിവസം നാല് ചാനലുകളില്‍ ലൈവ് വാര്‍ത്തയില്‍ രാത്രി 9 മണി മുതല്‍ ഡോ. സി.വി. ആനന്ദബോസ് ഒരേ സമയം ശ്രീപത്മനാഭന്റെ ശതകോടി സ്വത്തിനെക്കുറിച്ചും തന്റെ നിലപാടുകള്‍ തന്നെയാണ് അമിസ്‌കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയതെന്ന് പറയുന്നതുകേട്ടു. സംഭവം ശരി തന്നെ.

ഒന്നു ചോദിക്കട്ടെ.
ശ്രീപത്മനാഭന്റെ സ്വത്തിന് പങ്കുപറ്റാന്‍ ആര്‍ക്കാണവകാശം? ഈ വിഷയത്തില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ഈ വിഷയം സങ്കീര്‍ണമായ ചര്‍ച്ചയാകുന്നതിന് മുന്‍പുതന്നെ അദ്ദേഹം തന്റെ നിലപാടറിയിച്ചിട്ടുണ്ട്. ശ്രീപത്മനാഭന്റെ സ്വത്തില്‍ നമുക്കാര്‍ക്കും ഒന്നു നോക്കാന്‍ പോലുമുള്ള അവകാശമില്ലെന്ന്. സത്യമല്ലേ?
image
image

തിരുവിതാംകൂര്‍ രാജാക്കന്‍മാരെല്ലാം ശ്രീപത്മനാഭന്റെ ദാസന്മാരായിരുന്നു. ആയിരത്തിലധികം വര്‍ഷങ്ങളായി ശ്രീപത്മനാഭന് ലഭിച്ച കാണിക്കയാണ് ഈ ശതകോടി സ്വത്ത്. അതില്‍ നെപ്പോളിയന്റെ കാലത്തുണ്ടായിരുന്നതും വിവിധ രാജ്യങ്ങളിലെ രാജാക്കന്‍മാര് നല്‍കിയതുമായ അമൂല്യ വസ്തുക്കള്‍ വരും. കൂടാതെ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ശ്രീ പത്മനാഭന് നല്‍കിയ കാണിക്കയും ഉള്‍പ്പെടും. ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്ന തിരുവിതാംകൂര്‍ രാജാവ് കാണിക്കയായി സ്വര്‍ണ്ണനാണയങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, രാജാക്കന്മാര്‍ക്ക് ലഭിക്കുന്ന പാരിതോഷികങ്ങള്‍ ഇവയെല്ലാം ശ്രീ പത്മനാഭന് സമര്‍പ്പിക്കുക പതിവായിരുന്നു. ആയിരക്കണക്കിനു വര്‍ഷത്തെ ഈ സ്വത്തുവകകള്‍ കള്ളന്മാരും, ദുഷ്ടന്‍മാരുമൊന്നും കൊണ്ടു പോകാതെ ഈ തമ്പുരാക്കന്‍മാര്‍ സൂക്ഷിച്ചില്ലേ?
ഇനിയിപ്പോഴല്ലേ പേടിക്കേണ്ടത്?

വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കം ക്ഷേത്രത്തില്‍ നിന്ന് ഇങ്ങനെയൊരു നിധിശേഖരം കിട്ടിയിരുന്നു. ഇപ്പോ അതിന്റെ പൊടി പോലുമില്ല. ഈ അവസ്ഥ പത്മനാഭവും വരുമെന്ന് നമ്മുടെ മുഖ്യമന്ത്രിയ്ക്കറിയാം. അതുകൊണ്ടാണ് അദ്ദേഹം തുറന്ന മനസ്സോടെ പറഞ്ഞത്.
“പത്മനാഭസ്വാമിയുടെ സ്വത്തിന് അദ്ദേഹം മാത്രമാണവകാശി” എന്ന്.
ഉമ്മന്‍ചാണ്ടിയോട് ഒരു വാക്ക്…

ഈ ശതകോടി സ്വത്ത് കേരളത്തിന്റെ പാരമ്പര്യത്തിനും, കാര്യക്ഷമതയ്ക്കും കിട്ടിയ നിധിയാണ്. അത് അവിടെ നിന്നും പുറത്തേക്ക് പോകാതെ കാത്തു സൂക്ഷിക്കേണ്ടത് അങ്ങയുടെ ചുമതലയാണ്. ഒരു രാഷ്ട്രീയക്കാരനും ഈ വിഷയത്തില്‍ അഭിപ്രായം പറയാതെ മൗനം പാലിച്ചപ്പോഴും സത്യസന്ധമായി ഒരു നിലപാട് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടിക്കിരിക്കട്ടെ ഒരു ചാക്ക് ലൈക്ക്.

സാമൂഹ്യപാഠം
“വേലിക്കത്തിരിക്കുന്ന വി.എസ്സിനറിയില്ലല്ലോ പത്മനാഭന്റെ പുണ്യം”




image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
മഞ്ഞിനിക്കര പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ
കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ (88) നിര്യാതയായി
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി
കെ.എസ്. ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു
100 ദിവസംകൊണ്ട് 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകില്ല; യു കെ വകഭേദം കൂടുതൽ നാശമുണ്ടാക്കും: ഫൗച്ചി
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി
ഇംപീച്ച്‌മെന്റ് ഭാഗം രണ്ട്, അദ്ധ്യായം രണ്ട് (ഏബ്രഹാം തോമസ്)
ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്
ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തിക്കരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ
മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്--യു എന്‍ റിപ്പോര്‍ട്ട്
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കാര്‍ട്ടൂണ്‍ (ജോസ് ഇലക്കാട്ട്)
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut