image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

രാമായണത്തിലൂടെ- 10 -'ഊര്‍മ്മിള ഒരു തിരമാല' - അനില്‍ പെണ്ണുക്കര

EMALAYALEE SPECIAL 09-Aug-2014 അനില്‍ പെണ്ണുക്കര
EMALAYALEE SPECIAL 09-Aug-2014
അനില്‍ പെണ്ണുക്കര
Share
image
ഊര്‍മ്മിള ലക്ഷ്മണ പത്‌നി. രാമായണത്തില്‍ ആരും ഗൗനിക്കാതെ പോകുന്ന ഒരു കഥാപാത്രം. സത്യത്തില്‍ ഊര്‍മ്മിള ആരാണ്? ഊര്‍മ്മിളയ്ക്ക് എന്തിനിത്ര മൗനം നല്‍കി? സംസാരിക്കേണ്ട സമയങ്ങളിലൊന്നും അവര്‍ക്ക് അതിനുള്ള അവസരം വാല്‍മീകിയോ എഴുത്തച്ഛനോ നല്‍കുന്നില്ല.
ഊര്‍മ്മിള ആര്‍ത്തലയ്ക്കുന്ന ഒരു തിരമാലയാണ്. തീരത്തോട് അടുക്കുംതോറും കടലിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ഒരു തിരമാല. ലക്ഷ്മണന്‍ തീരമാണ്. അയാള്‍ എപ്പോഴും സുരക്ഷിതനാണ്. രാമസുരക്ഷയാണ് അയാളുടെ ജന്മ ദൗത്യമെങ്കിലും ലക്ഷ്മണന്‍ എപ്പോഴും സുരക്ഷയിലാണ് ജീവിക്കുന്നത്. ഈ സുരക്ഷയില്‍ അയാള്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ഭാര്യയില്‍ നിന്നും കുതറി മാറാന്‍ സദാ ജാഗരൂകമാണ് ലക്ഷ്മണന്റെ മനസ്സ്. പതിനാല് വര്‍ഷത്തെ ബ്രഹ്മചര്യം ലക്ഷ്മണനെ തെല്ലും അലട്ടുന്നില്ല. ഊര്‍മ്മിളയെക്കുറിച്ച് ലക്ഷ്മണന്‍ ചിന്തിക്കുന്നതേയില്ല. വനയാത്രാ സമയത്ത് യാത്ര ചോദിക്കുവാന്‍ പോലും ലക്ഷ്മണന്‍ ഒരുമ്പെടുന്നില്ല. സീതയ്ക്കും രാമനും, രാമനും കൗസല്യക്കും ആ ഇടം ലഭിച്ചപ്പോള്‍ എഴുത്തച്ഛനടക്കമുള്ളവര്‍ ഊര്‍മ്മിളയ്ക്ക് അത് നഷ്ടപ്പെടുത്തിയത് എന്തുകൊണ്ടാണ്?
image
image

ഊര്‍മ്മിളയുടെ നിറയൗവ്വനത്തിലേ ലക്ഷ്മണന്‍ വിദൂരതയിലാകുന്നു. തിരിച്ചുവരുമ്പോള്‍ പതിനാറ് വര്‍ഷം കഴിഞ്ഞ് രണ്ട് പുത്രജന്മങ്ങളുടെ അമ്മയാകാനുള്ള ഭാഗ്യം മാത്രമാണ് ഊര്‍മ്മിളയ്ക്ക് ലഭിക്കുന്നത്. ശ്രീരാമന്‍ ലക്ഷ്മണനെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കുമ്പോഴും ലക്ഷ്മണന്‍ ആ വിധിയും പേറി നടന്നകലുകയാണ്. അയാള്‍ ഭാര്യയെകൂടെ കൊണ്ടു പോകുന്നില്ല. ശ്രീരാമന് വനവാസത്തിന് സീതയെക്കൂടാമെങ്കില്‍ ലക്ഷ്മണന് ദേഹത്യാഗത്തിന് സരയുവിലേക്ക് ഊര്‍മ്മിളയേയും കൂട്ടാമായിരുന്നു. ദേഹത്യാഗം പോലും അവള്‍ക്ക് ഭര്‍ത്തൃസമീപത്തുനിന്നും ലഭിക്കുന്നില്ല.

സുമിത്ര പറയാത്തതുകൊണ്ടായിരുന്നോ ലക്ഷ്മണന്‍ ഊര്‍മ്മിളയെ വിസ്മരിച്ചത് എന്നുവരെ തോന്നിപോകുന്നു. വനയാത്രാ സമയത്ത് സുമിത്ര പറയുന്നു “രാമനെ ദശരഥനായി കാണുക. സുമിത്രയെ സീതയായി കാണുക. അടവിയെ അയോദ്ധ്യയായി കാണുക. രാമന്‍/സീത/അടവി ഇവയെ ദശരഥന്‍/ സുമിത്ര/അയോധ്യ എന്നീക്രമത്തില്‍ കണ്ട് ജീവിക്കുക. ഇവിടെ സുമിത്ര വിട്ടുപോയ വ്യക്തിത്വമാണ് ഊര്‍മ്മിള. ഭാര്യയുടെ അസാന്നിദ്ധ്യം ലക്ഷ്മണന്‍ എങ്ങനെയാണ് മറികടക്കേണ്ടത്? ഭാര്യക്ക് പകരം മറ്റൊരാളെ കാണാന്‍ കഴിയില്ല. എന്നാല്‍ അവളേയും മനസില്‍ നിരൂപിക്കേണ്ടതല്ലേ? ആ ഓര്‍മ്മ മാത്രമല്ലേ ഊര്‍മ്മിളയ്ക്കും ഒരു താങ്ങാവൂ.

വനവാസത്തിനിടയില്‍ ഒരു തവണ പോലും ലക്ഷ്മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കുന്നില്ല. ബ്രഹ്മചാരിക്ക് ഭാര്യ പാടില്ല. ലക്ഷ്മണന് അഗ്നിസാക്ഷിയായ ഒരു ഭാര്യയുണ്ട്. ഭാര്യാ സ്മരണ വിവാഹം കഴിഞ്ഞ ഒരാള്‍ക്ക് ബ്രഹ്മചര്യവ്രതത്തിലാണെങ്കില്‍പോലും നിഷിധമല്ല. ലക്ഷ്മണന്‍ ഒരു അര്‍ത്ഥത്തിലും ബ്രഹ്മചാരിയല്ല. കാട്ടില്‍ ലക്ഷ്മണന്‍ ജീവിക്കുന്നതും ബ്രഹ്മചാരിയുടെ ജീവിതചര്യയോടു കൂടിയല്ല. അപ്പോള്‍ ഊര്‍മ്മിളയുടെ കാര്യം എല്ലാവരും മറന്നു. ഊര്‍മ്മിളയ്ക്ക് ഒരു വാക്ക് പോലും പറയാന്‍ അവസരം ലഭിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സീതായനമാണോ രാമായണത്തില്‍ നിന്ന് ഉയരേണ്ടത് എന്ന് തോന്നുന്നു. ഊര്‍മ്മിളായനത്തിന്റെ പ്രസക്തി എന്തിനാണ് വാല്‍മീകിയും എഴുത്തച്ഛനും നഷ്ടപ്പെടുത്തിയത്.?




image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut