image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

`ലളിതമീ പുല്‍കുടില്‍' (ക്രിസ്‌മസ്‌ കവിത: ബിന്ദു ടിജി)

EMALAYALEE SPECIAL 09-Dec-2014
EMALAYALEE SPECIAL 09-Dec-2014
Share
image
എത്തുന്നു വീണ്ടുമെന്നേകാന്ത ചിത്തത്തില്‍
ചിന്താശതങ്ങളാല്‍ നാകം ചമയ്‌ക്കുമീ പുണ്യ രാവുകള്‍
image
ആയിരം വചനോല്‍സവങ്ങള്‍ക്കുമോതുവാനാവാത്ത
സ്‌നേഹസന്ദേശ ചിന്തുറങ്ങുന്ന പുല്‍കുടില്‍

ആദി മാനവ ചപലമോഹങ്ങള്‍ പാമ്പിനേകിയ
പാപഹേതുവാം സമ്മതം
സ്വര്‍ഗ്ഗലോകത്തെ മണ്‍കുടിലാക്കിയ
ശാപമേകിയ നൊമ്പരം
താഴ്‌മയാര്‍ന്നൊരു പെണ്‍കിടാവു തന്‍ താതനേകിയ
അര്‍ത്ഥ ഗംഭീര സമ്മതം
പുല്‍കുടിലിനെ ദേവമന്ദിരമാക്കിയോ
രേറ്റമനുഗ്രഹീത സാന്ത്വനം.

സ്വര്‍ണ്ണസുഗന്ധമേന്തി വന്നെത്തും
രാജവേഷങ്ങളും
പാതുയുടഞ്ഞ പാത്രങ്ങളില്‍ സ്‌നേഹമര്‍ച്ചിക്കും
ദരിദ്രവേഷങ്ങളും
ഒന്നുപോല്‍ ദര്‍ശന ഭാഗ്യം നുകരുന്നു,
ദിവ്യമീ പുല്‍കുടില്‍.

ഓര്‍ക്കയാണിന്നു ഞാന്‍ കാലിടറി
വഴുതിയ മലിനവരമ്പുകള്‍
ജീവിതമൊരുല്‍സവമെന്നു പാടിഘോഷിച്ച
കൌമാര ഗര്‍വ്വുകള്‍
എന്‍ ഹൃദയ സത്രത്തിലിടം തേടിയെത്തിയ
നന്മയാം ദേവനെ ഉള്ളില്‍ വഹിച്ചവര്‍
കൊട്ടിയടച്ച വാതിലിന്‍ മറവിലായ്‌
തേങ്ങി തളര്‍ന്ന നിര്‍മ്മല സ്‌നേഹങ്ങള്‍
ദിക്കറിയാതെയലയവേ മുന്നിലുദിച്ച
നേരിന്‌ടെ താരകള്‍
ഉച്ച വെയില്‍ മങ്ങവേ നീളും നിഴലു പോല്‍
നീളുകയാണീ തപ്‌ത ദൃശ്യങ്ങളും.

സ്‌നേഹമീ രാവില്‍ കുളിര്‍മഞ്ഞായ്‌ പെയ്യുന്നു
പുല്‍കൊടി തുമ്പുകള്‍ കമ്പിളി തുന്നുന്നു
അമ്പിളി വന്നിതാ താണു വണങ്ങുന്നു
താരയും തെന്നലും താരാട്ടു തീര്‍ക്കുന്നു

എന്നുമദൃശ്യനായിരുന്നെന്നുടെ ചിന്തയില്‍
ദീപം കൊളുത്തുന്ന ശാശ്വതാനന്ദമേ
ലളിത നിര്‍മ്മല സ്‌നേഹം പിറക്കുന്ന
പുല്‍കുടിലാക്കുമോ നീയെന്റെ മാനസം.



image
Facebook Comments
Share
Comments.
image
വായനക്കാരൻ
2014-12-09 19:16:29
'സ്നേഹമീ രാവിൽ കുളിർ മഞ്ഞായ്‌ പെയ്യുന്നു
പുല്കൊടി തുമ്പുകൾ കമ്പിളി തുന്നുന്നു 
അമ്പിളി വന്നിതാ താണു വണങ്ങുന്നു 
താരയും തെന്നലും താരാട്ടു തീർക്കുന്നു' 

മനോഹര വരികൾ. 

ക്രിസ്തുമസിൻ രാത്രി വീണ്ടും വന്നെത്തുമ്പോൾ  
കല്പനാ സമ്മാനമേന്തി വന്നെത്തുന്ന 
കാവ്യ ദേവതയനുഗ്രഹിച്ചീടട്ടെ;  
കുളിർക്കട്ടെ വായനക്കാരുടെ മാനസം.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
എന്നു തീരുമീ കൊറോണ? (ജോര്‍ജ് തുമ്പയില്‍)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut