തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസ് പരിഗണിക്കുന്നതു സിബിഐ കോടതി മാര്‍ച്ച് അഞ്ചിലേക്കു മാറ്റി. രണ്ടാം പ്രതി കാരി സതീശ് ഉള്‍പ്പെടെ 14 പ്രതികള്‍ക്കു കോടതി സമന്‍സ് അയച്ചിരുന്നു. കേസില്‍ 241 സാക്ഷികള്‍ ഉണ്ട്.
നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. കാരി സതീശിന്റെ ജാമ്യാപേക്ഷയില്‍ അടുത്ത ചൊവ്വാഴ്ച വാദം കേള്‍ക്കും. തിരുവനന്തപുരം സിബിഐ കോടതിയിലേക്കു മാറ്റിയ ശേഷം കേസ് ആദ്യമായാണു പരിഗണിക്കുന്നത