ഒക്ടോബര്അന്ത്യത്തില് ഹാലോവിന് ഘോഷത്തില്‍
പൈതങ്ങളെക്കാത്തീവാതിലില് നിന്ിതേന്,
കയ്യിലൊരുകൂടചോക്ലേറ്റുംപേറി യെന്‍
കണ്ണുംകഴച്ചുദുഃഖാര്ത്തയായ് മേവിതേന് !
പൈതങ്ങളെത്തിടും പാദപതനത്തില്‍
കാതോര്ത്തുകാതര നിമിഷങ്ങള്‍ നീക്കവേ
ആêംവêന്നില്ല ആരുംവരാനില്ല
ആêടെവീട്ടിലുംæട്ടികളിന്നില്ല,
æട്ടികളാകെരണ്ടെണ്ണമേവന്നുള്ളു
കഷ്ടമാണീഗതിഎന്തൊരനാഥത്വം!
കൈനിറയെവാരി മന്ദസ്മയതാര്ദ്രമായ്
‘കാന്റി’കളാ കുഞ്ഞിന് സഞ്ചിയില്വീഴ്ത്തവേ,
വര്ഷദശങ്ങളെന്ചിത്തത്തില് നീളുന്നു
വീട്ടിലിന്നില്ലെന്റെ കുഞ്ഞുങ്ങളാരുമേ,
ഹാലോവീന്‍ കോസ്റ്റ്യൂമുംകൈകളില്സഞ്ചിയും
നാലുദിനം തൊട്ടേ ആനന്ദചിത്തരായ്
ഹാലോവീന്‍ ‘കാന്റി’കളാവോളം തിന്നുവാന്‍
ഹാലിളകിനിന്നെന് æഞ്ഞിന് മന്ദസ്മിതം
മങ്ങാതെയോര്മ്മയിലിന്നും തുടിക്കുന്നു,
ഇങ്ങിനി വന്നിടാത്തോരാ ദിനങ്ങളെ ,
ഓര്ത്തിന്നുമാനന്ദ ദുന്ദിലയാര്ന്നിതേന്.
ഈവിധം കാലംകഴിയവേ ഹാലോവീന്‍
എവിധമാæമോ? ഓര്‍മ്മയായ് ശേഷിപ്പോ?,
(ഹാലോവീന്‍ ദിനത്തില്‍ കുട്ടികള്‍ വേഷഭൂഷാദികളോടെവരുന്നതുംകാ.ത്ത്
വാതില്‍തുറന്നിട്ടു ചോക്ലേറ്റ് കൂടയുമായ്ഇരുന്നപ്പോള്, കുട്ടികളെകാണാത്ത
ദഃഖത്തില്‍ രചിച്ച കവിത)