ന്യൂഡല്‍ഹി: ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍
ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മുസ്ലീം യുവാവ് മരിച്ച സംഭവത്തില്‍
ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ്
അസദുദ്ദീന്‍ ഒവൈസി എംപി.
ബിജെപിയും ആര്‍എസ്എസും
മുസ്ലിംകള്ക്കെതിരായ മനോഭാവം സൃഷ്ടിച്ചതിനാല് ആള്‍ക്കൂട്ട
മര്‍ദ്ദനങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് ഒവൈസി
പറഞ്ഞു.