E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
ഈ തണുത്ത രാവിൽ ജാലകങ്ങളില്ലാത്ത മുറിയിലെ ന്ന പോലെ, കടുത്ത നിശബ്ദത എന്നെ ശ്വാസം മുട്ടിക്കുന്നു
അമ്മതന്നെ സത്യം അമ്മതന്നെ സ്നേഹം അമ്മയെക്കാൾ ത്യാഗിയാം താപസ്സിയില്ല !അമ്മതൻ പുണ്യം കവി ഭാവനയിൽ ഒതുങ്ങില്ല അമ്മ തൻ രണ്ടക്ഷരത്തിൽ തെളിയും അർഥങ്ങളെത്രയെന്നറിയില്ല ആർക്കും മാതൃത്വത്തിൻ മഹിമയിൽ തേജ്ജസ്സിറ്റിച്ചു
യുദ്ധമുണ്ടെന്നും ഉള്ളിൽ രണ്ട് പേർ തമ്മിൽ സ്ഥിരം ഇത്രയും ദയ വേണ്ടൊന്നുള്ളിലായൊരാൾ പക്ഷെ മറ്റെയാൾ മൗനം പൂണ്ട് ധ്യാനമാർന്നിരിപ്പുണ്ട്
വായിൽ നിന്നും വാക്ക് തലയിൽ നിന്നും തർക്കം വാക് തർക്കത്തിനിടെ കാട്ടും കത്തി വായുംതലയും ! അടുക്കളക്കാരി പച്ചക്കറി നുറുക്കും
ഡാലസ് :- അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ 'മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവ്വഹിക്കും. 2026 ഓഗസ്റ്റ് 15 ആം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ഡാലസ് കേരള അസോസിയേഷൻ ഹാളിൽ വെച്ചാണ് പ്രകാശനം നടക്കുന്നത്. കേരള ലിറ്റററി സൈസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി ആദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പുസ്തകത്തിൻ്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡൻ്റുമായ ജോസ് ഓച്ചാലിയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിക്കുന്നത്.
വഴിയമ്പലത്തിൻ്റെ പ്രിയങ്കരനാണ് രാജു. വഴിയമ്പലത്തുമാത്രമല്ല, സമീപപ്രദേശങ്ങളിലും രാജു പരിചിതനാണ്. കടയുടമകളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ചങ്ങാതിയാണ് രാജു. ബസ് കയറാൻ വരുന്ന കോളേജ്
മുകിലലിഞ്ഞു ഞാൻ തൂവാനമാകവെ കനലണച്ചു ഞാൻ തീയായ് പടരവെ ഉടലുറഞ്ഞു ഞാൻ മഞ്ഞായി മാറവെ
അമേരിക്കൻ മലയാളി എഴുത്തുകാരനും ചിന്തകനുമാണ് വേണുഗോപാലൻ കോക്കോടൻ. ഇദ്ദേഹത്തിന്റെ 'കൂത്താണ്ടവർ' എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ട അസാധാരണമായ ഒരു പ്രണയത്തിന്റെ കഥ പറയുന്നു. വികാരങ്ങൾ നിറഞ്ഞതും വ്യത്യസ്തവുമായ ഒരു പ്രണയ ആഖ്യാനമാണിത്. കഥയിൽ അന്തർലീനമായിട്ടുള്ള കാമ്പിൻ്റെ കഴമ്പിനെ തേടുവാൻ ശ്രമിച്ചാൽ ഇത് എല്ലാവർക്കും ഇഷ്ടപ്പെടും.
സർഗ്ഗധനരായ എഴുത്തുകാരുടെ കുറവാണ് അതിന്റെ പ്രധാന കാരണം. എഴുത്തുകാരായി അനേകം പേർനിരയിലുണ്ടെങ്കിലും ഉള്ളവരിലധികവും പേരുണ്ടാക്കാൻ പേനയെടുത്തവരാണ് എന്നതിനാൽ അതിരുകൾഭേദിക്കുന്ന രചനകൾ സംഭവിക്കുന്നില്ല. മറ്റു ജീവിത വ്യാപാരങ്ങളിൽ എന്ന പോലെ സാഹിത്യത്തിലും ഒരുധാർമ്മികത നില നിർത്തേണ്ടതുണ്ട്. നല്ലതിനെ നല്ലത് എന്ന് സമ്മതിക്കാനുള്ള സത്യ സന്ധതയാണ് അതിൽപ്രധാനം. അവാർഡ് നിർണ്ണയങ്ങളിൽപ്പോലും
അയാളുടെ ഓരോ ചെയ്തിയിലും താനൊരു പുരോഗമനേച്ഛു വെന്ന് തെളിയിച്ചു കൊണ്ടിരുന്നു. ആരാധനാലയങ്ങൾ ഭൗതികയുല്ലാസ കേന്ദ്രങ്ങൾ മാത്രമെന്ന് ഉദ്ഘോഷിച്ചു കൊണ്ടിരുന്നു.
ഇന്ത്യന്‍ സിനിമയിലെതന്നെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ഷോലെ' അര നൂറ്റാണ്ട് പൂർത്തിയാക്കുന്നു.1975 ഓഗസ്റ്റ് 15-ന്, 28-ാം സ്വാതന്ത്ര്യദിനത്തില്‍, വെള്ളിത്തിരയില്‍ എത്തിയ ഈ ഹിന്ദിചിത്രം
മഞ്ഞ സാരി ധരിച്ച്, തലയില്‍ മുല്ലപ്പൂവും ചൂടിയാണ് തൃഷ ചടങ്ങിനെത്തിയത്. തന്റെ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ വേദിയിലെത്തിയത്.
മുന്‍ കാമുകനില്‍ നിന്ന് നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് തുറന്നു പറയുകയും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാകുകയും ചെയ്തിരുന്നു.