E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
ബഹിർമുഖനും അന്തർമുഖനും ഉള്ളത് ഇരട്ടമുഖമൊന്നുമല്ലല്ലോ; ഏകമുഖമല്ലേ? ജനിമൃതിയുടെ ഇടുങ്ങിയ വാതിലിലൂടെ നിഷ്പ്രയാസം കടന്നു പോകാറുള്ള ആ ഏകമുഖം അജ്ഞാതം
അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാംസി കൊടുമണ്‍ തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും മലയാള മണ്ണിന് സുപരിചിതനാണ്. സ്നേഹ ശൂന്യതയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് അദ്ദേഹം കഥകളിലൂടെ പങ്കുവെയ്ക്കുന്ന
ഏറ്റം ദുഷിച്ചൊരു വാർത്ത പരക്കുന്നു തോറ്റ പരീക്ഷയിൽ കാറ്റുപോകുന്നെത്രനീറ്റുപരീക്ഷകളൂറ്റുന്ന ഭരണത്തെ മാറ്റം വരുത്തുവാൻ പാറ്റകളെത്തുന്നു.
"ടീച്ചർ എപ്പോഴായിരിക്കും പ്രസവിക്കുക? കുഞ്ഞു വാവ ഉണ്ടായാൽ പിന്നെ വരൂല്ല അല്ലെ.. അത് കരയൂല്ലേ " ചെറിയ മോന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
സാമാന്യം നല്ല ചാറ്റൽമഴയിലൂടെ ഓടിപ്പോയി ഇന്ദു രണ്ടുതണ്ട് കറിവേപ്പില പൊട്ടിച്ചുവന്നു. ''ആകെ നനഞ്ഞൂലോ! ഈ മഴയത്തുതന്നെ പോണാരുന്നോ? അതല്ലെങ്കിൽ നേരത്തെ എടുത്തുവച്ചുകൂടെ?''
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഒത്തുചേരുന്ന ഒരു വേദിയിലായിരുന്നു എന്റെ യാത്ര. ഇംഗ്ലീഷ് അവരുടെ മാതൃഭാഷയാണെന്ന അഹങ്കാരത്തോടെ ചിലർ എന്നെ പുച്ഛത്തിന്റെ നോട്ടത്തോടെ നോക്കി
ശ്യാമളയുടെ ഏറ്റവും പ്രശസ്തി നേടിയ നോവലാണ് 'ശരറാന്തൽ'. മറ്റൊരു പ്രസിദ്ധ നോവലാണ് 'നിറയും പുത്തരിയും'; തിരുവനന്തപുരത്തിന്റെ ഏഴു പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ, തൻ്റെ അച്ഛന്റെ
അന്ന് രാത്രിയിലും രാജീവന് നേരാംവണ്ണം ഉറങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അയാളുടെ മനസ്സിൽ തെളിഞ്ഞു നിന്നു. വനജയെ ഇന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ, ഇവിടെ നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ എന്താണെന്നു ഇനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ഭാര്യക്ക് വേണ്ടിയുള്ള എബിയുടെ മാപ്പുപറച്ചിലായിരുന്നു രാജീവനെ ഏറെ വിഷമിപ്പിച്ചത്. എബി പറഞ്ഞത് വിശ്വസിച്ചാൽ... ഇനിയും അങ്ങനെ ഒരു ശ്രമം ഉണ്ടായിക്കൂടെന്നുണ്ടോ? ഈ അവസരത്തിൽ വനജയെ ഇവിടേയ്ക്ക് എങ്ങനെ കൊണ്ടുവരും ?...
സന്ധ്യ മയങ്ങി കഴിഞ്ഞു. ഈ സമയത്ത് പുറത്തേക്കുള്ള യാത്ര ഇയ്യിടെയായി പതിവില്ലാത്തതാണ്. ജീവിതയാത്രയിൽ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട ഒരു വയോധികൻ്റെ സ്വയം കരുതൽ. പക്ഷെ ഈ യാത്ര എനിക്ക് ഒഴിവാക്കാനാകില്ല. ഇരുട്ട് വീണ് തുടങ്ങിയ വഴിയോ, മഴ തോർന്ന വഴിയിയിലെ വഴുക്കലോ എനിക്ക് തടസ്സമാകില്ല. ആത്മമിത്രം വിട പറഞ്ഞിരിക്കുന്നു! ഞാനും വീട്ടുകാരും നാട്ടുകാരും ഇന്ദു എന്ന് വിളിക്കുന്ന ഇന്ദുചൂഡൻ ഇനി ഞങ്ങൾക്കൊപ്പമില്ല.
വീട്ടിനകത്തു വളർത്തിയ ചെടികളോടൊപ്പം ജനാലകളും വാതിലുകളും പുറത്തേക്ക് ചാടിയിറങ്ങി നടന്നു നീങ്ങി...
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെ
അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, .ശരത്ത്, സന്ദീപ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റല്‍' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
വിനായക് ശശികുമാര്‍ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. ജൂലൈ 31നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.