E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
അനശ്വര പ്രണയകാവ്യം 'ലൈല മജ്നു'വിനെ കാവ്യഭംഗി ഒട്ടും ചോരാത്ത പരിഭാഷയിലുടെ പി. സീമ എത്തിച്ചിരിക്കുകയാണ്.
എത്ര മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ളതാണ് ഈ ഭൂമിയുടെ ഉപരിതലം ! മനുഷ്യന്റെ തൊലിക്ക് പരമ സുഖം സമ്മാനിക്കുന്ന ഒരു മിതോഷ്ണാവസ്ഥയിൽ ഫുള്ളി എയർ കണ്ടീഷൻഡ് വായു കുമിള ! .
വലതുകൈപ്പാങ്ങിലായി കണ്ടു, താന്‍ അഞ്ചു മുതല്‍ ഏഴു വരെ പഠിച്ച പ്രൈമറിസ്കൂള്‍ തികഞ്ഞ പ്രൌഢിയോടെ തലയുയര്‍ത്തി നില്ക്കുന്നു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് പൂര്വസ്മൃതികളിലേയ്ക്ക് മനസ്സ് ഊളിയിട്ടു. “കുങ്കുമപ്പൂവുകള്‍ പൂത്തു, എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്.. ശശിഗോവിന്ദന് അല്ലേ ആ പാടുന്നത്? ഉമ ചെവിയോര്‍ത്തു. അടുത്തതപ്പോള് തന്റെ ഊഴമാണല്ലോ? ദ്വാരകേ... എന്ന പാട്ടാണ് താന്‍ പാടാന്‍ പോകുന്നത്.,. അതേതു ചിത്രത്തിലെയാണാവോ?
മരണം ഒരു അനിവാര്യതയാണ്. എപ്പോൾ ഏതു നിമിഷത്തിലും അതിന് ഒരു ജീവനെ കീഴ്പ്പെടുത്താനാകും. എങ്കിലും സുരഭിയുടെ മരണം തീർത്തും
പുസ്തകങ്ങൾക്കിടയിൽ മറഞ്ഞിരുന്ന് സ്വപ്നങ്ങളെക്കുറിച്ച് എഴുതുന്നവനായിരുന്നു അവൻ. ആകാശം തൊടുന്നൊരു പാറപ്പുറത്ത് കൈകൾ വിരിച്ച് അജയ്യനായി നില്ക്കുന്ന സ്വന്തം രൂപമായിരുന്നു
വെളുപ്പിനു മൂന്നുമണി. കായല്ക്കരയലെ ബ്ലൂ വാട്ടർ എന്ന ആഡംബരസൗധത്തിന്റെ മൂന്നാംനിലയിലെ, ഈശോ ഈനാശുവിന്റെ ഫ്ളാറ്റ്. ഈനാശുവിന്റെ അമ്മ, രാത്രിയില്‍ ഉറക്കക്കുറവുള്ള കുഞ്ഞന്നാമ്മ ലിവിംഗ് റൂമിന്റെ ജനാലയ്ക്കപ്പുറത്ത് കോറിഡോറിലൂടെ പുക വരുന്നതു കണ്ടു. അവര്‍ മകന്റെ മുറിയുടെ വാതിലില്‍ തട്ടിവിളിച്ചു. കണ്ണുതിരുമ്മി എഴുന്നേറ്റുവന്ന ഈനാശുവിനോട്, പരിഭ്രമത്തോടെ അവര്‍ പറഞ്ഞു: 'ആണ്ടെടാ ഈശോ പുക വരുന്നു. അവളെന്തിയേ, ആന? അതെങ്ങനെയാ, ഞാനെന്തെങ്കിലും പറഞ്ഞാല്‍ മാത്രം ആ ആനകുട്ടിക്കു ചെവി കേള്‍ക്കത്തില്ലല്ലോ! വെടി വച്ചാല്‍ പുകയല്ലേ!'
ദേവി, നിൻ പാടല പാദങ്ങൾ കണ്ടു ഞാൻ അനുഭൂതി പൂണ്ടു മതിമറക്കേ.. ദേവാലയത്തിനകത്തെന്നറിയാതെ മന്മഥ ചിന്തയിൽ ഉള്ളുലഞ്ഞു ദർശനമാത്രയിൽ എന്നെ ഭ്രമിപ്പിച്ചാ - പാദങ്ങൾ വീണ്ടും ഞാൻ കണ്ടിടുമ്പോൾ പുനർജന്മലക്ഷ്യമിതു തന്നെയാണെന്നു
മരണത്തിൽ നിന്ന് അമൃതത്തിലേക്കൊരു തീർത്ഥയാത്രയാണ്. വെറുമൊരു കവിതയല്ല, ഇത് അധികാരത്തിന്റെ ആണിപ്പഴക്കങ്ങൾക്കെതിരെ തൊടുത്തുവിട്ട കരുണയുടെ അമ്പാണ്. ക്രൂരതയുടെ പല്ലുകടികളും കരച്ചിലുകളും നിറഞ്ഞ ഒരു ലോകത്ത്, നിശബ്ദമായ ഒരു വിപ്ലവം എങ്ങനെ ജനിക്കുന്നു എന്ന് കവി ഇതിലൂടെ കാട്ടിത്തരുന്നു. വായനയുടെ ഒഴുക്കിൽ കവിതയുടെ തുടക്കത്തിൽ നാം കാണുന്നത് ചോര കിനിയുന്ന കാൽവരിയെയാണ്.
കെ. ആര്. മോഹന്ദാസാഹിത്യത്തിൻ്റെ വിവിധ ശാഖകളില്‍ മികവ് പുലർത്തുന്ന എഴുത്തുകാരിയായ സിജിത അനിലിൻ്റെ പരകായപ്രവേശം എന്ന ഹൊറര്‍ നോവലിൻ്റെ രണ്ടാംഭാഗം ഏപ്രിലിൽ ഇറങ്ങുകയാണ്, അനുവാചകരെ ഭീതിയുടെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നോവലിസ്റ്റ്സ്
മദ്രസയിൽ പഠിക്കുന്ന കാലത്ത് പലപ്പോഴും ഞാൻ ഉപ്പയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കുറേ കാലം ദബയുടെ കൂടെ നിന്നുകഴിഞ്ഞാൽ ഉപ്പയുടെ ഒരു പ്രഖ്യാപനം ഉണ്ട്. "ഇനി കുറച്ചു തന്തയുടെയും തള്ളയുടെയും കൂടെ നിൽക്കട്ടെ. കുറച്ചു അനുസരണ പഠിക്കട്ടെ "
തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി, ആഷ്, ആതിരാ രാജീവ്
ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ നിര്‍മ്മിച്ച് ഷാന്‍ തന്‍ഹ സംവിധാനം ചെയ്യുന്ന 'വെറി ' എന്ന സൈക്കോളജിക്കല്‍
കാവാലം ശ്രീകുമാറിൻ്റെ ജന്മദിദിനത്തിന് ഒരു അപൂർവ ചിത്രം പങ്കുവെക്കട്ടെ: ചിത്രകാരനും പത്രപ്രവർത്തകനുമായ സി കെ വിശ്വനാഥൻ 2020-ൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ആണിത്. അതിന്റെ കൗതുകം ഇനിയും അടങ്ങാത്തതുകൊണ്ടു വീണ്ടും