E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
കേരളത്തിനും മലയാള ഭാഷയ്ക്കും ഏറ്റവും മൂല്യവത്തായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നുവല്ലോ റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്: മതപ്രചരണത്തിനായി ഇവിടെ വന്ന് ഭാഷ
വളവു തിരിയുന്നിടത്ത് കുറച്ച് കനത്തിൽ ചരിച്ച് കോൺക്രീറ്റിടാൻപറയണം.അല്ലെങ്കിൽമഴവെള്ളം ഒലിച്ചിറങ്ങി അവിടം പെട്ടെന്ന് കുഴിയാകും " പി.ഡബ്ല്യു.ഡി യിൽ നിന്നും വിരമിച്ച് നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും തലയിട്ട് നടക്കുന്ന 'കീരി എന്ന് വിളിപ്പേരുള്ള ശ്രീകുമാരൻ നായർ തൻ്റെ പരിചയസമ്പത്തിൻ്റെ പൊതിക്കെട്ട് അഴിച്ച് ശബ്ദസന്ദേശങ്ങളായി പതുക്കെ വിളമ്പുവാൻ തുടങ്ങി.
കാറ്റ് കൊളളുന്നേരം കാറ്റിനോടൊപ്പം കാറ്റായി ചീറിയടിച്ചു. മഴ കൊളളുന്നേരം മഴയോടൊപ്പം മഴയായി പെയ്തിറങ്ങി.
കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പകർപ്പവകാശ വ്യവാഹരങ്ങൾ ഇവയാണ്:
ഇടം വലം കാഴ്ചകൾ കവടി നിരത്തി ഒരു കൈ നോട്ടക്കാരനേയേ ജോതിഷിയേയോ മന്ത്രവാദിയേയോ
ദബ എപ്പോഴും അറബി പുസ്തകങ്ങൾ ആയിരുന്നു വായിച്ചിരുന്നത്. ഖുർആൻ, ഹദീസുകൾ, മുഹിയുദീൻ മൗലീദ്, ബദർ പാട്ടുകൾ അങ്ങനെ പലതരം അറബി
എല്ലാ വർഷവും ഏപ്രിൽ 23-നാണ് ലോക പുസ്തക ദിനം (World Book and Copyright Day) ആചരിക്കുന്നത്. വായനയുടെ പ്രാധാന്യം സമൂഹത്തിൽ ഉയർത്തിപ്പിടിക്കാനും പുസ്തകങ്ങളോടുള്ള സ്നേഹം വളർത്താനും യുനെസ്കോ (UNESCO) ആരംഭിച്ച ഒരു പ്രധാന ദിനമാണ് ഇത്. അറിവിന്റെ പ്രധാന ഉറവിടങ്ങളായ പുസ്തകങ്ങളെ ആദരിക്കുകയും എഴുത്തുകാരുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വെയിലിൽ പുണർന്നാൽ എരിഞ്ഞു പോകില്ലേ എന്നും മഴയിൽ മുകർന്നാൽ അലിഞ്ഞു പോകില്ലേ
ബഷീർ ഒറുക്കുഴിയിലേക്ക് ചാഞ്ഞുനിൽക്കുന്ന വയസ്സൻ നാട്ടുമാവിൻ്റെ വെള്ളത്തിലേക്ക് വളഞ്ഞുവളർന്ന തടിച്ചതും മെലിഞ്ഞതുമായ ഞരമ്പുകളിലേക്ക് നോക്കി മറുകരയിലിരുന്നു. പണ്ട് ആ വേരുകൾക്ക് ചുറ്റും മണ്ണുണ്ടായിരുന്നിരിക്കണം. പ്രകൃതിയുടെയോ മനുഷ്യരുടേയോ ഇടപെടൽ മൂലം മണ്ണിടിഞ്ഞ് വീണ് ഒരു ഭാഗത്തെ വേരുകൾ ആലംബഹീനരായപ്പോൾ ഒറുക്കുഴിയിലേക്ക് തൻ്റെ മുഴുവൻ നിഴലും വീഴത്തക്കവിധം ചാഞ്ഞെങ്കിലും മാവ് പൂർണ്ണമായും
അമാവാസി രാവിന്റെ കറുപ്പിൽ ആ പഴയ ഖബർസ്ഥാൻ ഒരു വന്യമൃഗത്തെപ്പോലെ പതുങ്ങിക്കിടന്നു. കാറ്റിൽ ഉലയുന്ന ആൽമരങ്ങൾക്കിടയിലൂടെ ചീവീടുകളുടെ കരച്ചിൽ ഒരു മൂർച്ചയേറിയ സംഗീതം പോലെ അന്തരീക്ഷത്തെ മുറിച്ചുകൊണ്ടിരുന്നു. ദൂരെ എവിടെയോ ഒരു കുറുക്കന്റെ ഓരിയിടൽ കേൾക്കാം; അത് മരണത്തിന്റെ മണം പിടിച്ചു വരുന്ന ഏതോ ആത്മാവിന്റെ വിലാപം പോലെ തോന്നിപ്പിച്ചു. നിഗൂഢമായ ആ ഇടവഴികളിൽ മണ്ണും മഞ്ഞും കൂടിച്ചേർന്ന് ഒരു പ്രേതച്ഛായ പടർത്തിയിരുന്നു. മീസാൻ കല്ലുകൾക്ക് മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കാട്ടുചെടികൾ ഇരുട്ടിൽ അദൃശ്യമായ കൈകൾ നീട്ടി ആരെയോ കാത്തിരിക്കുന്നതുപോലെ...
ജനനായകൻ സിനിമാ ചോർച്ചയെ തുടർന്ന് ചിത്രത്തിൻ്റെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സസ്പെൻഡ് ചെയ്തുവെന്ന് സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ. യൂണിയൻ ബൈലോകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സസ്പെൻഷൻ. ഏപ്രിൽ 17 ന് നടന്ന അടിയന്തര എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തെ തുടർന്നാണ് തീരുമാനം എന്ന് അസോസിയേഷൻ അറിയിച്ചു.
ഹിന്ദുസ്ഥാനി സംഗീത വിദഗ്ധനും മറാത്തി നാടക വേദിയിലെ ഗായക - നടനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതഞ്ജൻ എന്ന നിലയിലാണ് അദ്ദേഹത്തെ ആദരിക്കേണ്ടത്; അതിനുപരിയായി, ചിലതുണ്ട്....
നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘നീക്കം’ എന്ന് പേരിട്ടു. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗന്റെ ആദ്യ സംവിധാന സംരംഭമാണിത്. ദിലീപിന്റെ കരിയറിലെ 152-ാമത്തെ