E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
നല്ല ഉറക്കത്തിലായിരുന്ന താൻ എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. കണ്ടത് സ്വപ്നമാണെന്നറിഞ്ഞിട്ടും അത് ഓർത്തെടുക്കുവാൻ ശ്രമിച്ചു. ഒന്നും ഓർമ്മയിൽ വരുന്നില്ല. പേടിമൂലം ശരീരം വിറക്കുന്നതുപോലെ. ചുറ്റും കണ്ണോടിച്ചു നോക്കി. ആരെയും കാണുന്നില്ല. ഇടുങ്ങിയ മുറിയുടെ വെള്ളതേച്ച ചുമരുകൾ കാലപ്പഴക്കത്താൽ മുഷിഞ്ഞിരിക്കുന്നു. രാത്രി ഏറെ വൈകിയിട്ടും നിലക്കാതെ വരുന്ന ആംബുലൻസുകളുടെ സൈറനുകൾ കേട്ടുകൊണ്ടിരിക്കുന്നു. ആക്സിഡന്റായി വരുന്നവരെയും കൊണ്ട് ഇടനാഴിയിലൂടെ എമർജൻസി റൂമിലേക്കോടുന്ന ജീവനക്കാരോടൊപ്പം അലമുറയിടുന്ന ബന്ധുക്കൾ. എങ്ങും ചോര മണക്കുന്നു.
കാളിദാസക്കവി തൂലിക വരച്ചിട്ട കാവ്യ മനോഹരം ശാകുന്തളം. ശാകുന്തളത്തിലെ നായിക മാന്തളിർ
"പരാശ്രയബോധമാണെപ്പോഴും മനുഷ്യനെ എളിമയുള്ളവനാക്കുന്നത് . തെളിച്ചമില്ലാതെ എളിമയിൽ ഒതുങ്ങിയിരിക്കുന്ന ഉള്ളുരുക്കങ്ങൾ ഓരോരുത്തരിലും ഒരു കുതിപ്പിനവസരം കാത്തിരിക്കുന്നു. റൈനു ഹൈമവതിടീച്ചറുടെ പുതിയ പെയ്ൻ്റിംഗിലെ നാനാർത്ഥങ്ങൾ വിവേചിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഉറക്കം തീരെ ഇല്ലാതാകുന്ന പുലർക്കാലങ്ങളിൽ റൈനു ഹൈമവതിടീച്ചറുടെ പെയ്ൻ്റിങ്ങുകൾക്ക് മുൻപിൽ ചെന്നിരിക്കുന്നത്
“ജോസഫ്, സമൂഹമെന്നെ തിരസ്കരിക്കും. ഞാനൊരു ഭീരുവാണ്. ഉപദേശങ്ങള്‍ നല്‍കാനുള്ള പഠിപ്പുകള്‍ മാത്രമേ എനിക്കുള്ളൂ. ജീവിതത്തെ നേരിടാനുള്ള കഴിവെനിക്കില്ല.” “ജോണ്സാ ഒരാളുടെ രൂപമല്ല, അയാളുടെ മനസ്സാണ് അവന് ആരെന്നു തീരുമാനിക്കുന്നത്. പക്ഷെ പുറമേനിന്നു നോക്കുന്നവര്‍ രൂപം കൊണ്ടായിരിക്കും വിലയിരുത്തുക. അതുകൊണ്ടുതന്നെ സമൂഹം നിന്നെ ബാഹ്യരൂപംകൊണ്ട് വിലയിരുത്തട്ടെ. നീ ആരോടും ഒന്നും ഏറ്റുപറഞ്ഞു സ്വസ്ഥത കളയേണ്ട…”
കരഞ്ഞുകുതിർന്ന കെട്ടുമായി വീണ്ടുമോടി,വഴിയിൽ ജീവിക്കാനാവാതെയൊളിച്ചോടി യാത്മാക്കളുടെകൂട്ട്കിട്ടി, ആശ്വാസം. ഉള്ളുതുറന്ന്കരഞ്ഞു, ഭൂമികാണാതെഗർഭത്തിലലസ്സിപോയൊരുകുഞ്ഞാത്മാവിന്മുന്നിൽ,
അമ്മ പോയിട്ടിന്നേക്ക് ഒരാഴ്ചയായി. എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ല. അച്ഛൻ അന്നു മുതൽ എന്തൊക്കെയോ മാറ്റങ്ങൾ കാണിച്ചു തുടങ്ങിയതാണ്. പുറത്തേക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിച്ചുകൂട്ടി ഞാനും അച്ഛനും. ചുറ്റുമുള്ള ആരൊക്കെയോ വന്നെന്തൊക്കെയോ അന്വേഷിച്ചു പോകുന്നുണ്ട്. "അമ്മയെവിടെ? എപ്പോ തിരിച്ചു വരും?" ഞങ്ങൾക്കുമറിയില്ല. "എനിക്ക് മതിയായി. എന്നെയിനി അന്വേഷിക്കണ്ട." അമ്മയുടെ തുന്നൽ മെഷീനിൽ നിന്ന് കിട്ടിയ തുണ്ടു കട
ഡാലസ് :- കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026 ലെ പ്രവാസി കഥ - കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ) പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ. എബ്രഹാം തെക്കേമുറി കഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിൻ്റെ (ഷിക്കാഗോ) 'അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും; കവി ജേക്കബ് മനയിൽ കവിതാ പുരസ്കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിൻ്റെ (മെറിലാൻ്റ്) 'പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്. രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്.
ആ സംഭവത്തിന് ശേഷം അന്നാണ് മൃണ്മയി വീണ്ടുമെന്നോട് സംസാരിക്കുന്നത്.ഇനിയൊരിക്കലും ഞങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ നേർത്ത ഒരു നൂലുപോലും ബാക്കിയുണ്ടാവില്ല എന്നായിരുന്നു ഞാൻ കരുതി പോന്നിരുന്നത്. എന്നാൽ എന്റെയെല്ലാ ആശങ്കകളും അപ്രസ്കതമാക്കിക്കൊണ്ട് മൃണ്മയി എന്നോട് സംസാരിക്കുകയായിരുന്നു. ഒരു ക്ലയന്റ്റ് മീറ്റിംഗ് കഴിഞ്ഞ് സിസ്റ്റം ഷട്ട്ഡൗൺ ചെയ്ത് ഓഫീസിൽ നിന്നിറങ്ങാൻ തുടങ്ങുകയായിരുന്നു ഞാൻ. അന്നൊരു ശനിയാഴ്ചയായിരുന്നു.
രാജീവനെ കാത്തിരിക്കുകയായിരുന്നു കമല. ഒരു പേഴ്സണൽ കാര്യം പറയാനുണ്ടെന്നു മാത്രമേ രാജീവൻ ഫോണിൽ പറഞ്ഞിരുന്നുള്ളൂ. 'ഓക്കേ… ക്ലിനിക്കിലേക്കു വന്നോളൂ' കമല പറഞ്ഞു. 'നോ... ഐ വുഡ് പ്രിഫെർ സംവേർ മോർ പ്രൈവറ്റ്... ' ‘എങ്കിൽ വീട്ടിലേക്കു വരൂ… ലഞ്ചും അവിടെ ആകാം’ എന്ന് പറഞ്ഞത് കമലയായിരുന്നു.
കൊടിയിറങ്ങി ഏതാണ്ട് ഒരാഴ്ച കഴിഞ്ഞു കാണും, തിണ്ണക്കോണില്‍ കുത്തിയിരുന്നു ദേഹം മാന്തിപ്പറിയ്ക്കുന്ന അപ്പായ്ക്കരികിലേയ്ക്ക് സീത നടന്നു ചെന്നു. “ന്താപ്പാ, ദേഹം ചൊറിയുന്നോ? കുളിക്കുന്നെങ്കില്‍ വെള്ളം ചൂടാക്കിത്തരാം.” അവള് പറഞ്ഞു. “വേണ്ട മുത്തേ! കുളിക്കാന്‍ തോന്നുന്നില്ല” വേറെന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ?
ബോളിവുഡ് താരം കങ്കണ റണാവത്ത് പരമ്പരാഗത രീതിയിലുള്ള താലിയണിഞ്ഞെത്തിയ ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാധാരണ രീതിയിൽ വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന പച്ചക്കുപ്പിവളകളും കങ്കണ അണി
മലയാള സിനിമ കണ്ട പ്രതിഭാധനന്മാരായ നടന്മാരിരിൽ ഒരാളായിരുന്ന ബഹദൂർ; മിക്കവാറും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാൽ 'ഹാസ്യനടൻ' എന്നറിയപ്പെട്ടിരുന്നു വെന്നു മാത്രം. യഥാർത്ഥ പേർ: പി.കെ. കുഞ്ഞാലു (പടിയത്ത് കൊച്ചുമൊയ്തീൻ കുഞ്ഞാലു). ഇന്ന് ബഹദൂറിൻ്റെ 25-ാം ചരമവാർഷിക ദിനമാണ്. സ്മരണാഞ്ജലികൾ! അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടൻ്റെയും, സഹനടൻ്റെയും നായകൻ്റെയും ഒക്കെ വേഷമിട്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ഉള്ളാലെ കരയിക്കുകയും ചെയ്ത മലയാളത്തിൻ്റെ പ്രിയപ്പെട്ട ബഹദൂർ മലയാളി മനസ്സിൽ അമരനായി ഇന്നും നിലനിക്കുന്നു.
12 വര്‍ഷം ബോളിവുഡില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം സിനിമാതാരമായി വിലസി. ഒടുവില്‍ പോലീസിന്റെ പിടിയിലുമായി.