E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
വെട്ടിക്കോട്ടെ മണ്ണിൽ ഇന്ന് പാമ്പ് മാത്രം അല്ല ഇളകുന്നത്, ഭൂമിയും വേരുകളും മറവിയും.
കേരളത്തിനും മലയാള ഭാഷയ്ക്കും ഏറ്റവും മൂല്യവത്തായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നുവല്ലോ റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്: മതപ്രചരണത്തിനായി ഇവിടെ വന്ന് ഭാഷ
മുന്‍പൊക്കെ ഈ കുശവന്‍കുന്നില്‍ എന്ത് ആരവങ്ങളും ആള്ക്കൂട്ടവുമായിരുന്നെന്നോ? അന്നിവിടെ എന്നും ഉത്സവം പോലെയായിരുന്നു, അല്ല സമ്പന്നതയുടെ ഉത്സവം തന്നെയായിരുന്നു. ഇന്ന് അതെല്ലാം ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുന്നു. ആ നല്ലകാലത്ത് ഇവിടെ ഒത്തിരി കുടുംബങ്ങള്‍ കുലത്തൊഴില്‍ ചെയ്യുകയും നന്നായി ജീവിക്കുകയും ചെയ്തിരുന്നു. ഇന്ന് ഞാനൊഴികെ മറ്റെല്ലാവരും ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. ആളുകള്‍ കൂടുന്നയിടങ്ങള്‍ എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞ് എത്തുന്നവരെല്ലാം അന്നിവിടെയും വന്നിരുന്നു. പീപ്പിയും കളിത്തോക്കും ബലൂണും മ
വളവു തിരിയുന്നിടത്ത് കുറച്ച് കനത്തിൽ ചരിച്ച് കോൺക്രീറ്റിടാൻപറയണം.അല്ലെങ്കിൽമഴവെള്ളം ഒലിച്ചിറങ്ങി അവിടം പെട്ടെന്ന് കുഴിയാകും " പി.ഡബ്ല്യു.ഡി യിൽ നിന്നും വിരമിച്ച് നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും തലയിട്ട് നടക്കുന്ന 'കീരി എന്ന് വിളിപ്പേരുള്ള ശ്രീകുമാരൻ നായർ തൻ്റെ പരിചയസമ്പത്തിൻ്റെ പൊതിക്കെട്ട് അഴിച്ച് ശബ്ദസന്ദേശങ്ങളായി പതുക്കെ വിളമ്പുവാൻ തുടങ്ങി.
കാറ്റ് കൊളളുന്നേരം കാറ്റിനോടൊപ്പം കാറ്റായി ചീറിയടിച്ചു. മഴ കൊളളുന്നേരം മഴയോടൊപ്പം മഴയായി പെയ്തിറങ്ങി.
കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പകർപ്പവകാശ വ്യവാഹരങ്ങൾ ഇവയാണ്:
ഇടം വലം കാഴ്ചകൾ കവടി നിരത്തി ഒരു കൈ നോട്ടക്കാരനേയേ ജോതിഷിയേയോ മന്ത്രവാദിയേയോ
ദബ എപ്പോഴും അറബി പുസ്തകങ്ങൾ ആയിരുന്നു വായിച്ചിരുന്നത്. ഖുർആൻ, ഹദീസുകൾ, മുഹിയുദീൻ മൗലീദ്, ബദർ പാട്ടുകൾ അങ്ങനെ പലതരം അറബി
എല്ലാ വർഷവും ഏപ്രിൽ 23-നാണ് ലോക പുസ്തക ദിനം (World Book and Copyright Day) ആചരിക്കുന്നത്. വായനയുടെ പ്രാധാന്യം സമൂഹത്തിൽ ഉയർത്തിപ്പിടിക്കാനും പുസ്തകങ്ങളോടുള്ള സ്നേഹം വളർത്താനും യുനെസ്കോ (UNESCO) ആരംഭിച്ച ഒരു പ്രധാന ദിനമാണ് ഇത്. അറിവിന്റെ പ്രധാന ഉറവിടങ്ങളായ പുസ്തകങ്ങളെ ആദരിക്കുകയും എഴുത്തുകാരുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വെയിലിൽ പുണർന്നാൽ എരിഞ്ഞു പോകില്ലേ എന്നും മഴയിൽ മുകർന്നാൽ അലിഞ്ഞു പോകില്ലേ
പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാലാരിവട്ടം പോലീസിന് അഭിഭാഷകന് മുഖേന യുവതി പരാതി നല്കി.
കരയില്‍ നായികയാവാന്‍ മമിതയല്ല മറ്റൊരു നടിയെയാണ് കണ്ടിരുന്നതെന്ന് പറയുകയാണ് സംവിധായകന് വിഗ്നേഷ് രാജ.
ചിത്രത്തിന്റെ അന്തിമ കളക്ഷന്‍ എത്രയെന്നു മനസ്സിലായശേഷമേ തുടര്‍ന്ന് അഭിനയിക്കുന്ന കാര്യത്തില്‍ വിജയ് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നാണ് അറിയുന്നത്.