E Malayalee
To view this video please enable JavaScript, and consider upgrading to a web browser that supports HTML5 video
എത്ര മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ളതാണ് ഈ ഭൂമിയുടെ ഉപരിതലം ! മനുഷ്യന്റെ തൊലിക്ക് പരമ സുഖം സമ്മാനിക്കുന്ന ഒരു മിതോഷ്ണാവസ്ഥയിൽ ഫുള്ളി എയർ കണ്ടീഷൻഡ് വായു കുമിള ! .
വലതുകൈപ്പാങ്ങിലായി കണ്ടു, താന്‍ അഞ്ചു മുതല്‍ ഏഴു വരെ പഠിച്ച പ്രൈമറിസ്കൂള്‍ തികഞ്ഞ പ്രൌഢിയോടെ തലയുയര്‍ത്തി നില്ക്കുന്നു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് പൂര്വസ്മൃതികളിലേയ്ക്ക് മനസ്സ് ഊളിയിട്ടു. “കുങ്കുമപ്പൂവുകള്‍ പൂത്തു, എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്.. ശശിഗോവിന്ദന് അല്ലേ ആ പാടുന്നത്? ഉമ ചെവിയോര്‍ത്തു. അടുത്തതപ്പോള് തന്റെ ഊഴമാണല്ലോ? ദ്വാരകേ... എന്ന പാട്ടാണ് താന്‍ പാടാന്‍ പോകുന്നത്.,. അതേതു ചിത്രത്തിലെയാണാവോ?
മരണം ഒരു അനിവാര്യതയാണ്. എപ്പോൾ ഏതു നിമിഷത്തിലും അതിന് ഒരു ജീവനെ കീഴ്പ്പെടുത്താനാകും. എങ്കിലും സുരഭിയുടെ മരണം തീർത്തും
പുസ്തകങ്ങൾക്കിടയിൽ മറഞ്ഞിരുന്ന് സ്വപ്നങ്ങളെക്കുറിച്ച് എഴുതുന്നവനായിരുന്നു അവൻ. ആകാശം തൊടുന്നൊരു പാറപ്പുറത്ത് കൈകൾ വിരിച്ച് അജയ്യനായി നില്ക്കുന്ന സ്വന്തം രൂപമായിരുന്നു
കെ. ആര്. മോഹന്ദാസാഹിത്യത്തിൻ്റെ വിവിധ ശാഖകളില്‍ മികവ് പുലർത്തുന്ന എഴുത്തുകാരിയായ സിജിത അനിലിൻ്റെ പരകായപ്രവേശം എന്ന ഹൊറര്‍ നോവലിൻ്റെ രണ്ടാംഭാഗം ഏപ്രിലിൽ ഇറങ്ങുകയാണ്, അനുവാചകരെ ഭീതിയുടെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നോവലിസ്റ്റ്സ്
മദ്രസയിൽ പഠിക്കുന്ന കാലത്ത് പലപ്പോഴും ഞാൻ ഉപ്പയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കുറേ കാലം ദബയുടെ കൂടെ നിന്നുകഴിഞ്ഞാൽ ഉപ്പയുടെ ഒരു പ്രഖ്യാപനം ഉണ്ട്. "ഇനി കുറച്ചു തന്തയുടെയും തള്ളയുടെയും കൂടെ നിൽക്കട്ടെ. കുറച്ചു അനുസരണ പഠിക്കട്ടെ "
അഞ്ചൽക്കാരന്റെ വരവും പ്രതീക്ഷച്ചവൾ ദൂരേയ്ക്കു നോക്കി നിൽക്കും.... : തങ്ങളുടെ നാട്ടിലെത്തിച്ചേരാനുള്ള പ്രയാസമോർത്ത് അയാൾ വരാതിരിയ്ക്കുമോ?ഓ... അങ്ങനെ
ഈ മൺവീടുവച്ചിട്ടൊരുപാടു- നാളായ് വർഷം ശരിക്കോർമ്മയില്ല; അതിനുശേഷം കേടുപൊക്കാനൊന്നു- മൊത്തില്ലീമൺക്കൂര വീഴാറായി. കുമ്മായമടർന്നും ഭിത്തി ഞൊറിഞ്ഞും മേൽക്കൂര മേയാതെ മഴനനഞ്ഞും
കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ! തികഞ്ഞ ജിജ്ഞാസയോടുടനെ യതാ ഹാരം തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം! തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ!
ഡി.എന്‍.എ. ടെസ്റ്റിന്റെ ഫലം ഫിലിപ്പിന്റെ വിലാസത്തിലാണ് എത്തിയത്. ഫിലിപ്പും ഷേര്‍ളിയും കൂടി ഒരുമിച്ചാണ് അതു പൊട്ടിച്ചു വായിച്ചത്. കണ്ണന്റെ പിതാവ് ഫിലിപ്പുതന്നെ എന്ന് സംശയലേശമന്യേ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു! ഫിലിപ്പ് നടുങ്ങിപ്പോയി. ഷേര്‍ളി പൊട്ടിത്തെറിച്ചു.
കാവാലം ശ്രീകുമാറിൻ്റെ ജന്മദിദിനത്തിന് ഒരു അപൂർവ ചിത്രം പങ്കുവെക്കട്ടെ: ചിത്രകാരനും പത്രപ്രവർത്തകനുമായ സി കെ വിശ്വനാഥൻ 2020-ൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ആണിത്. അതിന്റെ കൗതുകം ഇനിയും അടങ്ങാത്തതുകൊണ്ടു വീണ്ടും
തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി, ആഷ്, ആതിരാ രാജീവ്
നിർമ്മിത ബുദ്ധിയുടെ കുതിച്ചുകയറ്റത്തിൽ, വരാൻ പോകുന്ന കാലം സങ്കൽപ്പങ്ങൾക്ക് അതീതമായിരിക്കും. നമ്മുടെ സ്വപ്നത്തിൽ കണ്ട ഒരു സംഭവത്തെ ചോർത്തി, മറ്റു പലർക്കും അത് കാണാനും ഭാഗഭാക്കായി ആസ്വദിക്കാനുമുള്ള സംവിധാനം ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കുക? 2046 ആകുമ്പോൾ സംഭവിച്ചേക്കാ