"സത്യസന്ധതയ്ക്കും സത്യത്തിനും , സഹാനുഭൂതിക്കും , നീതിക്കും വേണ്ടിയും, അനീതിക്കെതിരെയും, കളവിനും, അത്യാഗ്രഹത്തിനും എതിരായും, ശബ്ദമുയർത്താൻ ഒരിക്കലും ഭയപ്പെടരുത്. ആളുകൾ അപ്രകാരം ചെയ്യുണെങ്കിൽ അത് ലോകത്തെ മാറ്റിമറിക്കും." - വില്യം ഫോക്നർ.
2021 ഓഗസ്റ്റ് 16 ന് ഫോമാ നാഷണൽ വിമൻസ് ഫോറം വനിതാ പ്രാദേശിക നേതാക്കളുമായി ഫോമായ്ക്കും , ഏതാനും FOMAA എക്സിക്യൂട്ടീവുകൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച് നടത്തിയ കൂടിയാലോചനയിൽ ആരോപണ വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്ന് തീരുമാനിച്ചു. എന്നിരുന്നാലും, സ്ത്രീകളോട് ആദരവോടെ പെരുമാറണമെന്നും സാമൂഹ്യമായും.,വൈകാരികമായും ലൈംഗികമായും വനിതകളോട് മോശമായി പെരുമാറാൻ ആർക്കും അവകാശമില്ലെന്നും വിശ്വസിക്കുന്നു.
ലോകമെമ്പാടും നേതൃത്വത്തിലുള്ള സ്ത്രീകൾ മിക്കപ്പോഴും പക്ഷപാതം, അധിക്ഷേപം, ശരീരാധിക്ഷേപത്തിനും വിധേയരാകുന്നുണ്ട് . ലിംഗഭേദമില്ലാതെ, പരസ്പരം കളങ്കപ്പെടുത്തലും അധിക്ഷേപവും ഉണ്ടാകുന്നതിനാൽ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകുക എന്നതാണ് വനിതാ ഫോറത്തിന്റെ തുടക്കം മുതലുള്ള അജണ്ട.
സ്ത്രീകൾക്കെതിരായ ഏതു തരത്തിലുമുള്ള അതിക്രമങ്ങളെയും പീഡനങ്ങളെയും ഫോമാ വനിതാ വനിതാ വിഭാഗം ശക്തമായി അപലപിക്കുന്നു, എന്നാൽ ആരോപണ പ്രത്യാരോപണങ്ങളിൽ നിഷ്പക്ഷവും ന്യായമാവുമായ വിചാരണ ഉണ്ടാകണം. ഫോമയുടെ ജുഡീഷ്യൽ കമ്മറ്റിയുടെയും , അമേരിക്കൻ നീതി ന്യായവ്യവസ്ഥയുടെയും സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതുവരെ വനിതാ ഫോറം നിഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും, തീരുമാനമാകുന്നതുവരെ സാമൂഹ്യ മാധ്യമങ്ങളിൽ ആശയവിനിമയങ്ങളോ അഭിപ്രായങ്ങളോ നടത്താതിരിക്കാനും തത്വത്തിൽ തീരുമാനിച്ചു.
FOMAA യിലെ ജുഡീഷ്യൽ കൗൺസിലിനെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള ഭേദഗതികൾ ഫോമയുടെ ബൈലോയിലും ഭരണഘടനയിലും ഉണ്ടകണമെന്നും വനിതാ ഫോറം ഫോമാ ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ഫോമയ്ക്കും വനിതാ ഫോറത്തിനും എല്ലാവരുടെയും തുടർച്ചയായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും വനിതാ ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം, ജാസ്മിൻ പരോൾ എന്നിവരും ഫോമായുടെ പന്ത്രണ്ടു റീജിയണൽ നേതൃത്വവും അഭ്യർത്ഥിച്ചു.
Together we stand & we stand with justice.
"Never be afraid to raise your voice for honesty, truth and compassion against injustice, lying & greed.If people would do this, it would change the world." - William Faulkner.
On August 16th 2021 at 7.30PM EST, FOMAA National Women's forum called for a meeting with all the women's regional leads. We discussed the ongoing allegation made against FOMAA & a few present FOMAA executives. After thoughtful conversation with the regional leads,we would like to clarify that we are NOT taking the side of the accused or the victim. The regional womens forum stands with us and agrees to this decision.
However, we believe that every woman should be treated with respect and no one has the right to misbehave with her socially, emotionally or sexually.
Women in leadership across the globe are always subjected to bias, abuse and body shaming.
One of our agendas from the very beginning is to address women empowerment issues in communities as there is a lot of tarnishing and tainting of one another irrespective of the sex.
We, the women’s wing of FOMAA vehemently condemn every act of violence and harassment against women but at the same time we believe in fair trials for both. At this time, we will take a neutral stand until a thorough judicial investigation is completed. Until then we will not entertain any communications or comment on any social media platforms about this case.
We have also initiated a need for changes in the by-law for protecting anyone from any kind of harassment and including qualified officials with credentials to serve the judicial council in FOMAA. We will bring in changes in the policy to make this a platform for everyone to be able to participate and contribute in a safe environment.
We are grateful for your continued support to FOMAA & FOMAA Women's forum and our activities.
And together we will stand with justice.
Regards,
Women's Forum & Regional Leads