നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
പൂര്‍ണ്ണമായും ഐഫോണ്‍ 15 Pro Max ല്‍ ചിത്രീകരിച്ച് 7.1 ഡോള്‍ബി സൗണ്ട് മിക്‌സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍
ആര്യൻ വൈദ് സംവിധാനം ചെയ്ത ഈ ചിത്രം, വ്യക്തിയുടെ ഉള്ളിലൊളിച്ചിരിക്കുന്ന പരിഹരിക്കപ്പെടാത്ത, തിരിച്ചറിയപ്പെടാത്ത മാനസിക മുറിവുകളുടെ സ്വാധീനം എത്രത്തോളം ഗൗരവമുള്ളതാകാം എന്ന് നിസ്സംഗമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ബാല്യകാല ട്രോമകൾ പരിഹരിക്കപ്പെടാതെ നീണ്ടുനിൽക്കുമ്പോൾ, അത് വ്യക്തിയുടെ വ്യക്തിത്വത്തെയും ജീവിത ദിശയെയും എങ്ങനെ തകർക്കാം എന്നതാണ് സിനിമയുടെ ആഴത്തിലുള്ള അന്വേഷണ വിഷയം.
പരിസ്ഥിതി സംരക്ഷണത്തിന്റെ അടിയന്തര പ്രാധാന്യം വിളിച്ചോതുന്ന “ദി ഗ്രീൻ അലേർട്ട്” എന്ന ഡോക്യുമെന്ററി ഫിലിം ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ സന്ദേശം കൈമാറുന്ന ഈ ഡോക്യുമെന്ററി, ലോകമെമ്പാടുമുള്ള സർക്കാരുകളുടെയും പരിസ്ഥിതി സംഘടനകളുടെയും ശ്രദ്ധയിൽപ്പെടുന്ന പ്രധാന വിഷയങ്ങളെ ആവിഷ്കരിക്കുന്നു. പ്രൊഫ. കെ. പി. മാത്യു രചനയും
ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാലു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ തിളങ്ങിനിന്ന അടൂര്‍ ഭാസി കടന്നുപോയിട്ട് 35 വര്‍ഷം.... 1990 മാര്‍ച്ച് 29-നാണ് അടൂര്‍ഭാസി വിടവാങ്ങിയത്.
അതൊക്കെ എല്ലായിടത്തും ഉണ്ടാകും. എന്റെ അടുത്ത് ഇരിപ്പുണ്ട് ഒരു പത്ത് പന്ത്രണ്ട് പേജുള്ള അഴിമതിയുടെ വിവരങ്ങൾ. എനിക്ക് വേണമെങ്കിൽ പ്രതിപക്ഷ നേതാവിന് കൊണ്ടുപോയി കൊടുക്കാം. ഞാൻ വേണ്ടെന്ന് വച്ചിട്ടാണ്. ക്കളൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്.
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം 'പ്ലൂട്ടോ'യുടെ ആകാംക്ഷയുണർത്തുന്ന
അമല്‍, പത്മകുമാര്‍, സിബി തോമസ്, അക്ഷയ് ജോഫി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി തോമസ് കഥയെഴുതി സംവിധാനം
മോഹന്‍ലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരുടെയും അപഹസിച്ചവരുടെയും സാമൂഹിക മാധ്യമ അകൗണ്ടുകളുടെ വിവരം കോടതിക്ക് കൈമാറിയിരുന്നു. ഇവരെ കേസില്‍ കക്ഷി ചേര്‍ക്കണമെങ്കില്‍ അവരുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് വിശദംശങ്ങള്‍ ആവശ്യമാണെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉടമകളെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ പ്ലാറ്റ്ഫോമുകളോട് കോടതി നിര്‍ദേശിച്ചു. വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം. എഐ ഉപയോഗിച്ച് ശബ്ദം ക്ലോണ്‍ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. മെറ്റയടക്കം സോഷ്യല്‍ മീഡിയ ഭീമന്‍മാരെ എതിര്‍കക്ഷിയാക്കി കൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗാണ് കേസ് പരിഗണിച്ചത്.
നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. സംസ്‌കാരം നാളെ ജന്മസ്ഥലമായ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് ഉടന്‍ എത്തിക്കും
ബജ്‌റംങ്കി ഇനിമുതല്‍ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരില്‍ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന
പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി. നടന്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാനാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.എഫ്. ഫിലിപ്പിനോട് കോടതി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.
സിനിമ മേഖലയിലെ മലയാളികളുടെ പ്രിയ പ്രിയ ദമ്പതികളായിരുന്നു പ്രിയദർശനും ലിസിയും. 1990 ൽ വിവാഹിതരായ ഇവർ 2016 ൽ വിവാഹ മോചിതരായിരുന്നു. ഇപ്പോഴിതാ 10 വർഷത്തിന് ശേഷം ഇരുവരും ഒന്നിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്. അടുത്ത കാലങ്ങളിലായി ഇരുവരും ഒന്നിച്ചെ
പരാതിയിൽ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തില്‍ മറുപടിയായി രമേഷ് പിഷാരടി അഭിപ്രായപ്പെട്ടിരുന്നു
കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം
കളങ്കാവല്‍ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന്‍ ജിതിന്‍ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു.
മലയാള സിനിമക്ക് പ്രീയപ്പെട്ട സിനിമാട്ടോഗ്രാഫർ മെല്ലി ഇറാനി ഇന്നലെ ചെന്നെയിൽ അന്തരിച്ചു. കെ.എസ്. സേതുമാധവൻ്റെ സിനിമകളിൽ നിത്യ സാന്നിധ്യമായിരുന്നു. അൻപതോളം
മുംബൈ: ഇന്ത്യന്‍ നാഷണല്‍ സിനി അക്കാദമി (INCA) അവതരിപ്പിക്കുന്ന ആദ്യ കല്യാണ്‍ ജ്വല്ലേഴ്‌സ്- INCA അവാര്‍ഡുകളുടെ
കര്‍ട്ടന്‍ റയ്സിറിന്റെ ബാനറില്‍ സതീഷ് പി കുറുപ്പ് എഴുതി സംവിധാനം ചെയ്യുന്ന 'ദി ഫ്‌ളെയിം' പൂര്‍ത്തിയായി. വളരെ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന
ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം'' എന്ന
അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായന്‍ വിജീഷ് മണി ഒരുക്കുന്ന 'അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ് 'എന്ന ഇന്തോ-ഒമാന്‍
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സ്പാ എന്ന മലയാളം സിനിമ റിലീസ് ആയിട്ട് അഞ്ചാമത്തെ ആഴ്ച തീയേറ്ററില്‍ പ്രദര്‍ശനം നടക്കുമ്പോള്‍ ഒരു അഡള്‍ട്ട് കോമഡി
വവ്വാല്‍ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടര്‍ പോസ്റ്റര്‍, മുത്തുകുമാര്‍ എന്ന ആക്ടറിന്റെതാണ്..! ആരാണ് മുത്തുകുമാര്‍ എന്നത് ജെന്‍സി കിഡ്‌സ് നു
മലയാളമണ്ണിൻ്റെ മണമുള്ള ഗാനങ്ങൾ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം.
സുരേഷ്ഗോപി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായ ഒറ്റക്കൊമ്പൻ ഓണത്തിന് റിലീസ് ചെയ്യാൻ നീക്കം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന് ഇനി 25 ദിവസത്തെ ഷൂട്ടിംഗാണ് അവശേഷിക്കുന്നത്. സുരേഷ്ഗോപിയുടെ രംഗങ്ങൾ 15 ദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാകും. ക്ലൈമാക്സ് ഫൈറ്റിന് മാത്രം 10 ദിവസം വേണ്ടി വരുമെന്നറിയുന്നു. ഹോങ്കോംഗിലെ മക്കാവുവിലും 5 ദിവസത്തെ ചിത്രീകരണമുണ്ട്.ചിത്രീകരിച്ച രംഗങ്ങളുടെ ഡബ്ബിംഗ് സുരേഷ്ഗോപി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞുവെന്നാണ് അറിയുന്നത്.
ബോളിവുഡ് താരം ഹൃതിക് റോഷന്റെ നിർമ്മാണ സ്ഥാപനമായ എച്ച് ആർ എക്സ് ഫിലിംസ് ആമസോൺ പ്രൈം വീഡിയോയുമായി വീണ്ടും ഒന്നിക്കുന്നു .
ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ വികസിപ്പിച്ചിരിക്കുന്നത്
മലയാള സിനിമയുടെ ' സ്വപ്ന സുന്ദരി," മലയാളത്തിലെ 'മർലിൻ മൺറോ' ' വിജയശ്രീ ഓർമ്മയായിട്ട് ഇന്ന് 52 വർഷം തികയുന്നു. ജനനം,1953,
പൂര്‍ണ്ണമായും ഐഫോണ്‍ 15 Pro Max ല്‍ ചിത്രീകരിച്ച് 7.1 ഡോള്‍ബി സൗണ്ട് മിക്‌സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍
ഇപ്പോൾ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) കൊണ്ടുവരുന്ന പുതിയ നിയമം സിനിമകളുടെ റിലീസ് രീതികളിൽ വലിയ മാറ്റമുണ്ടാക്കാൻ പോകുകയാണ്. 2026 മാർച്ച് 15 മുതൽ, സർട്ടിഫിക്കേഷനായി അപേക്ഷിക്കുന്ന എല്ലാ സിനിമകളിലും 'അക്സസിബിലിറ്റി' (Accessibility) ഫീച്ചറുകൾ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. ഈ നിബന്ധനകൾ പാലിക്കാത്ത പക്ഷം സിനിമയ്ക്ക് സെൻസർ സർ
ജനിച്ചുവളർന്നനാടിന്റെ സൗകുമാര്യതയും, വർണ്ണക്കാഴ്‍ചകളും വരികളിൽ പകർത്തി, അവയെ ഒരു ജനതയ്ക്ക് പാട്ടുകളിലൂടെ
2026ലെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് മികച്ച ചിത്രം. പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ് സംവിധായകന്‍. മികച്ച സംവിധായകൻ ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ്
തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിലെ “മിന്നൽ വള” എന്ന ഗാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി പ്രിയംവദ കൃഷ്ണൻ. ജേക്സ് ബിജോയ് സംഗീതം നൽകി സിദ് ശ്രീറാം ആലപിച്ച ഈ ഗാനം യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെ കടന്നത് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രിയംവദ പറഞ്ഞു. മലയാളം അറിയാത്തവർ പോലും വരികൾ ലിപ് സിങ്ക് ചെയ്തും റീലുകൾ
എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മോഹൻലാൽ- തരുൺ മൂർത്തി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് മീര എത്തിയത്. ലളിതവും എന്നാൽ സുന്ദരവുമായ ലുക്കിലെത്തിയ മീരയെ ബ്ലെസി സ്വീകരിക്കുന്ന വീ
ഞെട്ടിച്ച് ഒരു സുൽത്താന്റെ ഗെറ്റപ്പിലാണ് വിനായകൻ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്.
ലയാളമെന്ന 'ചെറിയ ലോകത്തെ' വലിയ സംവിധായകനും കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ജി. അരവിന്ദന്‍ ഓര്‍മ്മയായിട്ട് ഇന്ന്, 35 വര്‍ഷം. ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം!
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ നടൻ കൃഷ്ണകുമാറും കുടുംബവും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഓരോ കുടുംബാംഗവും സ്വന്തമായി യൂട്യൂബ് ചാനലുകളിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനാൽ ഒരു വീട്ടിലെ അംഗങ്ങളോടെന്ന പോലെയാണ് ആരാധകർ ഇവ
കാവുകളിലെ വെളിച്ചപ്പാടുകളെ എത്രയോ നേരിൽ കണ്ടിട്ടുണ്ട്; പലരെയും അടുത്ത് പരിചയവുമായുണ്ട്... എങ്കിലും 'വെളിച്ചപ്പാട്' എന്ന് കേൾക്കുമ്പോൾ മനസ്സിൽ കടന്നുവരുന്ന രൂപവും