മീ ടൂ ക്യാമ്പെയിനില്‍ നടനും എംഎല്‍എയുമായ മുകേഷും കുടുങ്ങിയെന്ന്
വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി.
സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് തന്റെ ടിറ്റ്വറിലൂടെ ഇക്കാര്യം
വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍
പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ്
വെളിപ്പെടുത്തുന്നത്.
ഒന്നും ഓര്‍മ്മയില്ലെന്നും എല്ലാം ചിരിച്ചു
തള്ളുന്നുവെന്നും മുകേഷ് പറഞ്ഞു. ചിത്രീകരണത്തിനിടയില്‍ നടന് മുകേഷ് നിരന്തരം
വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന്
ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ്
പറയുന്നത്.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ
മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത്
പരിഹരിക്കുകയും ചെയ്യും. അതേ സമയം ഡെറിക്ക് ഒബ്രയാന് സംഭവത്തില്‍ പ്രതികരണമൊന്നും
നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ്
പറയുന്നു.
consult with kavanauh or Clarance Thomas. If needed you can seek the advice from Trump
Johny2018-10-10 14:56:15
സഭയെ തകർക്കാൻ ശ്രമിക്കുന്നവർ തന്നെ അല്ലെ ഇതിനും പിറകിൽ. കഴിഞ്ഞ ദിവസ്സം സൗത്ത് ഡക്കോട്ടയിൽ റാപിഡ് സിറ്റിയിൽ ഒരു ഇന്ത്യൻ വൈദികനെ (fr പ്രവീൺ ജോൺ) ചെറിയൊരു ബലാത്സംഗം ആരോപിച്ചു അകത്താക്കി. ഒരു പോലീസ് ഓഫീസറും വത്തിക്കാൻ എംബസ്സിയിൽ പോയി അനുവാദം വാങ്ങിയതായി കണ്ടില്ല. അതെന്താ ഈ ക്രിസ്ത്യൻ രാജ്യത്തു ഇങ്ങനെ പുരോഹിതരെ പീഡിപ്പിക്കുന്നത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല