അച്ഛന്റെ നീണ്ടുപോകുന്ന ചുമയും മുറ്റത്തേക്ക് നീട്ടിയുള്ള തുപ്പലിന്റെ ശബ്ദവും കേട്ടപ്പോൾ രമ അടുക്കളയിലെ പണി നിർത്തി പടിഞ്ഞാറേ വരാന്തയിൽ എത്തി.
"എടീ, നീ അതിന് തീറ്റ കൊടുത്തോ - "
പടിഞ്ഞാറെ മുറ്റത്തിൻ്റെ മേലാപ്പാകെ പടർന്ന് വീടിനോട് ചാരാനായി വളഞ്ഞു നിൽക്കുന്ന ശിരങ്ങളുള്ള പ്ലാവിന്റെ ഏറ്റവും താഴെയുള്ള കൊമ്പിലിരിക്കുന്ന കാക്കയെ ചൂണ്ടിക്കാട്ടി വൃദ്ധൻ വീണ്ടും ചുമച്ചു.
"അച്ഛന്റെ പ്രാതൽ കഴിഞ്ഞിട്ടല്ലേ അവനെ കൊടുക്കാറ്."
രമ ചിരിച്ചു.
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....