രസരാജവിരാസം ശൃംഗം വരെ ഉയരം വിപ്രലംഭ, സംഭോഗ രതിസ്ഥായ ഭാവ രസികത്വം.
നമുക്ക് അതിരാവിലെ എഴുന്നേറ്റ് വയൽപ്പൂവുകളിൽ
മരം നടീൽ കഴിഞ്ഞ് സാംസ്കാരിക നായകർ മടങ്ങി മരം
അവഗണനയുടെ അമ്പേറ്റ്
അടിവാരത്തിലും മലനിരകളിലും ഇരുട്ടുവന്നു മൂടിത്തുടങ്ങിയെങ്കിലും
പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞത് കൊണ്ടാണ് പലരും മിണ്ടാതായത്
ബുൾഡൊസറുകൾ സുനാമിയോ ഭൂകമ്പമോയല്ല.
നിങ്ങളാ ചിത്രം കണ്ടുവോ..?
ലോകത്ത് എന്തിനെങ്കിലും സാർവ്വദേശീയതയുണ്ടെങ്കിൽ
വീണ്ടുംകൊതിപ്പൂയെൻ ഹൃത്തടമിന്നും
തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടിച്ചവിട്ടി ഞാന്‍ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കെ ഒരു കാല്‍ പെരുമാറ്റം പിന്നില്‍
മമഹൃദയമൊരുമധുരമകളിയത് പോലെ തവവദനമൊരുകദനകവിതയത് പോലെ
തെറ്റുകാരി കൊല്ലപ്പെട്ടു ജീവിക്കാൻ അർഹതയില്ലാത്തവർ ജീവിക്കേണ്ട
ഈ സംഭവങ്ങള്‍ക്കെല്ലാം കടല്‍ മാത്രമാണ് സാക്ഷി. ഞാനും, ഫോറെന്‍സിക് ലാബ്
It is not the number,
സുന്ദരമായൊരു ഭരണഘടനയാം മിഠായി പൊതിയിൽ പൊതിഞ്ഞു വെച്ചൊരിന്ത്യ കാത്തുവെച്ചിടാൻ നൽകപ്പെട്ടതോ മിഠായിമധുരമറിയാത്ത ഒരു പറ്റം അന്ധരിൽ...
ഒരു രാജ്യത്തിനു കണ്ണുണ്ടായിരുന്നെങ്കിൽ മെഡലുകൾ കരയില്ലായിരുന്നു.
നീറിപ്പുകഞ്ഞമർന്ന ജന്മത്തിൻ ചിതാഭസ്മം നിന്നിലർപ്പിക്കാൻ
മുറിയാകെ വെയിൽ മുറ്റിയിട്ടും ജോയി മോൻ ഖുസ്ര് നല്ല ഉറക്കത്തിലാണ്.
വേനൽ മഴയിൽ നനഞ്ഞപ്പോൾ നിന്നെ കുളിരായി വാരിപ്പുതച്ചു ഞാൻ മഴകാത്ത-
അവൾ ഹോസ്റ്റലിന്റെ മുന്നിൽ നിന്നും ബസിൽ കേറി.നേരിട്ട് വീടിന്റെ മുന്നിൽ
പുലരികളേ, പൊൻപൂവുകളേ പുതുമണമേകും പൂങ്കാറ്റേ
മണ്‍ചിരാതിന്‍ പ്രഭ തൂകിയാ താരങ്ങ -
"മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം സൂര്യനെ പിടിക്കണം
അന്ന് വിവേക്, പതിവിനു വിപരീതമായി കൂടുതൽ മൗനിയായി സോഫിയയ്ക്ക്
കഥയുടെ ഓപ്പോൾ: മലയാളത്തിന്റെ സ്വന്തം 'കഥയുടെ ഓപ്പോൾ' ആകുന്ന
ഇന്ത്യൻ കോൺസലേറ്റിന്റെ സഹകരണത്തോടെയാണ് പാഠ്യ പദ്ധതി
ഇവൻ എന്താണീ കാട്ടിക്കൂട്ടുന്നത്. തേങ്ങയിടാൻ പറഞ്ഞപ്പോൾ മാങ്ങയിടാൻ വലിഞ്ഞു കേറുന്നു.
പിറന്നാളുകാരി നേഴ്സിന്റെ പാതിയടഞ്ഞ ഫിലിപ്പീൻ കണ്ണുകളിൽ സന്തോഷത്തിന്റെ
കൈതവം ലവലേശമേശാതെ കഴിഞ്ഞൊരാ ശൈശവം മരിച്ചപ്പോൾ കൗമാരമുടനെത്തി!
എഴുത്തും എഴുത്തുകാരനും ഒരിക്കൽ എന്റെ ജന്മദേശമായ ഇലഞ്ഞിയിൽ പോയി ഞാൻ തിരികെ അങ്കമാലിയിലേക്ക് വരികയായിരുന്നു.എട്ടിലോ ഒൻപതിലോ പഠിക്കുന്ന പ്രായം. ഞാൻ യാത്ര ചെയ്യുന്ന ബസി
വിണ്ണില്‍ മഴക്കാറ്
അവൻ എപ്പോഴും പറയാറുണ്ട് പിടിക്കുമ്പോൾ പുളിക്കൊമ്പ് നോക്കി പിടിക്കണമെന്ന് ,പ്രണയത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്.
ഇതിനകം ഒമ്പത് കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച് സഹൃദയലോകത്തിനു
എൻ്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഒരു ദിവസമാകുകയാണ്, ഇന്ന് .
ഞെട്ടുന്ന വാർത്തകൾ കേൾക്കുന്നുവെങ്കിലും
ഗോമതി വിലാസത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന
"അമ്മ കരയുന്നില്ലേ." എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിന്റെ കവാടത്തിനരികിൽ
കാലത്തിന്റെയും ജീവിതത്തിന്റെയും
ശ്രീമതി അനിത സനൽകുമാറിന്റെ 79 കവിതകൾ അടങ്ങിയ ആദ്യ കവിത സമാഹാരം തുടങ്ങുന്നത്