ഒരൊറ്റ ദിവസംകൊണ്ട് മാളികമുകളില്‍ നിന്ന് മണ്‍കുടിലിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയിലായി മധു.
ജനനിയും സിത്താരയും തിരികെ വന്നു . സിത്താരയുടെ ലിവറിന്റെ പ്രവർത്തനം നിലക്കാറായി എന്നാണ് ഡോക്ടർ പറഞ്ഞത് .
We were a very happy bunch,
ദേശാതിര്‍ത്തി വരച്ചും സൂര്യോദയമൊരുനാഴിക വൈകിപ്പിച്ചും
"കൊച്ചാട്ടോ ഇതെങ്ങോട്ടാ ഈ വഴിക്ക്? ഒത്തിരിയായല്ലോ കണ്ടിട്ട്? സുഖായിരിക്കുന്നോ?''
ഭീകര താണ്ഡവ മാടിയ രാത്രിവണ്ടി- കുരുന്നു തലയോട്ടികൾ ചിന്ന ഭിന്നമാക്കി
കെട്ട് പൊട്ടിച്ച് പോകും മനസ്സേ
എന്ദേഹീ ദേഹങ്ങളില്‍ തിങ്ങിടുമേതമൃതം
ഒട്ടകം മരുപഥത്തിലെ ആഡംബരകപ്പലല്ല;
അനുഷ്ടാനങ്ങളുടെ കാലമാണല്ലോ...
ചിലരുടെ രചനകൾ കാലത്തെ അതിജീവിക്കും. അതൊരു നിയോഗമാണ്. അതിനെ വിശ്വാസമുള്ള
എന്തിനായ് ജന്മം തന്നു കാപാലികര്‍ മധ്യേ എന്റെ
കുട്ടി അമ്മയോട് ചേർന്ന് നടന്നു. ഇന്ന് കാണുന്നത് ജീവിതത്തിലെ അവസാനത്തെ നിലാവാണ്. കാതിൽ മൂളുന്നത് അവസാനത്തെ
എങ്ങോട്ടു പോകുന്നെന്നാരാഞ്ഞവൾ മെല്ലെ എന്റെ കൺപോളകൾ തുറക്കുന്നതേയുള്ളൂ
മരണമെന്നെ കീഴ്പ്പെടുത്തുമ്പോൾ വെനീസിലെ കൂട്ടുകാരി എനിക്കൊരു സന്ദേശമയച്ചിട്ടുണ്ടാകും
സ്വർഗ്ഗസ്ഥനായപിതാവേ, പ്രപഞ്ചത്തിൻ സർഗ്ഗ ചൈതന്യ പ്രഭാ പൂരമേ , ,
പ്രിയപ്പെട്ട ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ മൂന്നാമത്തെ പുസ്തകം പ്രകാശിതമാകുകയാണ്... എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു...
നിദ്രയിലരുതാര്‍ക്കും തെല്ലുമേ ഭ്രമം, ദീര്‍ഘ-
തൂവൽ പോലെയിരുന്ന ഹൃദയം! കാരിരുമ്പായി മാറിത്തുടങ്ങി
സിനിമാനടൻ സിദ്ധിക്കിന്റെ നല്ല ഛായയുണ്ട്സുനീറിക്കയ്ക്ക്.. ആളു ചെറുപ്പക്കാരനാണെങ്കിലും എന്നേക്കാൾ പ്രായമുളള കുട്ടികളുണ്ട് ഇക്കയ്ക്ക്. മീശമുളയ്ക്കാൻ
രാവിലെ പതിവിലും ഉത്സാഹത്തോടെ സംഘമിത്ര എഴുന്നേറ്റു . സ്കൂളിൽ വേഗം എത്തണം .. ജനനിയുടെ അഭാവം ആർക്കും അനുഭവപ്പെടരുത് . വിശാലക്കയും വിനോദിനിച്ചേച്ചിയും
യാത്ര... വീണ്ടും ഒരു യാത്ര കൂടി... അനന്തമായി നീളുന്ന യാത്ര.. അമ്മയുടെ ഗർഭഗൃഹത്തിൽനിന്നും പൊക്കിൾകൊടിയിലൂടെ ആദ്യ യാത്ര..
തെങ്ങിന്റെ ഗർഭാവസ്ഥയിലുള്ള ഭ്രൂണത്തെ അൽപ്പാൽപ്പമായി നിത്യേന അരിഞ്ഞു വീഴ്ത്തുമ്പോൾ ലഭിക്കുന്ന പരിശുദ്ധിയുടെ പര്യായമായ വെളുത്ത ദിവ്യഔഷധം,.! ചെത്തുകാരൻ മുകളിലേക്ക്
ബുദ്ധന്റെ ചിരി നിങ്ങൾക്കും ചിരിക്കാം
നാരങ്ങാ മിഠായിയും വാളൻ പുളിയും ഉപ്പും മുളകും ചേർത്ത് തിന്നുന്ന പുളിമാങ്ങയും, കയ്പ് നെല്ലിക്കയും ഒക്കെയായിരുന്നു നമ്മുടെ ബാല്യത്തിലെ ലഹരി. ഇന്ന് കാലം മാറി കഥ മാറി,
അമ്മച്ചിറകിൻ്റെ ചൂട് എന്നുമൊരു
Sanity used to be a word, In this world going insane and fast,
ആലോലനീലവിലോചനത്താല്‍ നമ്മ-
ആലോലനീലവിലോചനത്താല്‍ നമ്മ-
സ്വതന്ത്രമായി ചിറകടിച്ചുപാട്ടുപാടിപ്പാറിനടന്ന് ലോകം ഉയരങ്ങളിൽനിന്ന് കാണാൻ എന്റെയടു
ആറ്റു ദര്‍ഭകള്‍ താണ്ടിയേകാന്ത വിജനമാം ആറ്റു തീരേ ചെന്നിത്ഥം ചോദിച്ചേനവളോടായ്,
സെൻകഥകളുടെ സൗന്ദര്യവും നിഗൂഢതയുമുള്ള കഥനവഴികളാണ് നെൽസൺ ജിയുടേത്. കഥാകാരൻ ഒരിക്കലും അമിതഭാഷിയാകുന്നില്ല. സെ
“ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ. അണ്ണാൻകുന്നിലെ സുനിൽ എന്ന ആളാണ് തൂങ്ങി മരിച്ചത്. ഭാര്യ സുമയെ കൊല്ലപ്പെട്ട നിലയിലും കാണപ്പെട്ടു.
കേട്ടു കേട്ടു തഴമ്പിച്ചതെത്ര കാര്യങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത എത്രയോ കാര്യങ്ങൾ കേൾക്കുവാൻ
സ്നേഹം അതിനെ പ്രേമം എന്ന് വിളിക്കണമെന്നില്ല.. അത് ആരോടാണെങ്കിലും എന്തിന്നോടാണെങ്കിലും മനുഷ്യ മനസ്സിനുള്ളിലേറ്റവും അനുഭൂതി ജനിപ്പിക്കുന്ന പരമോത്തമമായ
When others are insinuating pain,
മധു ഹോസ്റ്റലില്‍ എത്തുമ്പോള്‍ അല്പം വൈകിയിരുന്നു. വാര്‍ഡനച്ചന്‍ പിടികൂടുമോയെന്ന ഭയമുണ്ടായിരുന്നു.
ജീവിത നിരീക്ഷണങ്ങളുടെയും പാരസ്പര്യ വൈചിത്ര്യങ്ങളുടെയും ചുരുക്കെഴുത്തുകൾ എന്ന് ഈ കവിതകളെ വിശേഷിപ്പിക്കാം.
മലയാളിയ്ക്കു അല്ല മനുഷ്യനു നമുക്കു ഇതൊക്കെ മതിയോ ? ഏതു ദർശനത്തെയാണു നാം പിൻതുടരേണ്ടതു?