Image

വൈ ക്കം വെ ച്ചൂ രി ല്‍ താ റാ വു ക ള്‍ കൂ ട്ട ത്തോ ടെ ചാ കു ന്നു

Published on 05 December, 2021
വൈ  ക്കം വെ  ച്ചൂ  രി  ല്‍ താ  റാ  വു  ക  ള്‍ കൂ  ട്ട ത്തോ ടെ ചാ  കു  ന്നു


വൈ  ക്കം: വെ  ച്ചൂ  രി  ല്‍ താ  റാ  വു  ക  ള്‍ കൂ  ട്ട ത്തോ ടെ ചാ  കു  ന്നു. വെ  ച്ചൂ  ര്‍ പ  ഞ്ചാ  യ  ത്തി  ലെ പാ  ട  ശേ  ഖ  ര  ങ്ങ  ളു  ടേ  യും ജ  ലാ  ശ  യ  ങ്ങ  ളു  ടേ  യും ഓ  ര  ത്ത് താ  റാ  വു  വ  ള  ര്‍  ത്തു  ന്ന ക  ര്‍  ഷ  ക  രു  ടെ ആ  യി  ര  ക്ക  ണ  ക്കി  നു താ  റാ  വു  ക  ളാ  ണ് ഏ  താ  നും ദി  വ  സ  ങ്ങ  ള്‍  ക്കു  ള്ളി  ല്‍ ച  ത്ത  ത്.ക  ണ്ണു  നീ  ല  ച്ച് അ  വ  ശ നി  ല  യി  ലാ  യി തു  ങ്ങി നി  ല്‍  ക്കു  ന്ന താ  റാ  വു  ക  ള്‍ വ  ട്ടം ക  റ  ങ്ങി വീ  ണ് ചാ  കു  ക  യാ  ണ്.

70 ദി  വ  സ  ത്തി  നു  മേ  ല്‍ പ്രാ  യ  മു  ള്ള താ  റാ  വാ  ണ് ചാ  കു  ന്ന  തി  ലേ  റെ  യും. മു  ട്ട  ത്താ  റാ  വു  ക  ളി  ല്‍ രോ  ഗ  ബാ  ധ കാ  ണു  ന്നി  ല്ലെ  ന്ന് ക  ര്‍  ഷ  ക  ര്‍ പ  റ  യു  ന്നു. വെ  ച്ചൂ  രി  ല്‍ 30 ഓ  ളം ക  ര്‍  ഷ  ക  രു  ടേ  താ  യി 1,00000 ത്തോ  ളം താ  റാ  വു  ക  ളാ  ണു  ള്ള  ത്. ഇ  തി  ല്‍ 4,000 മു  ട്ട  ത്താ  റാ  വു  ക  ളും 10,000 ത്തോ  ളം താ  റാ  വു കു  ഞ്ഞു  ങ്ങ  ളെ വ  ള  ര്‍  ത്തു  ന്ന ക  ര്‍  ഷ  ക  രു  മു  ണ്ട്.

ക്രി  സ്  മ  സ് വി  പ  ണി  ക  ണ  ക്കാ  ക്കി വ  ള  ര്‍  ത്തി  യ താ  റാ  വ് വി  ല്‍  പ  ന  യ്ക്കു പാ  ക  മാ  യ  പ്പോ  ഴാ  ണ് രോ  ഗ  ബാ  ധ  യു  ണ്ടാ  യ  ത് ക  ര്‍  ഷ  ക  ര്‍  ക്ക് വ  ലി  യ പ്ര  ഹ  ര  മാ  യി. പു  ല്ലു  കു  ഴി  ച്ചാ  ല്‍  പാ  ട  ശേ  ഖ  ര  ത്തി  നു സ  മീ  പ  ത്തെ താ  റാ  വു ക  ര്‍  ഷ  ക  നാ  യ സു  രേ  ഷി  ന്റെ 70 ദി  വ  സ  ത്തി  നു മേ  ല്‍ പ്രാ  യ  മു  ള്ള നി  ര  വ  ധി താ  റാ  വു  ക  ളാ  ണ് ച  ത്ത  ത്. പാ  ട  ശേ  ഖ  ര  ങ്ങ  ളി  ല്‍ നി  ന്നു പു  റ  ന്ത  ള്ളു  ന്ന രാ  സ മാ  ലി  ന്യ  ങ്ങ  ള്‍ വി  ഷ  മ  യ  മാ  ക്കി  യ നീ  രൊ  ഴു  ക്കു കു  റ  ഞ്ഞ ജ  ലാ  ശ  ങ്ങ  ളി  ലെ  യും പാ  ട  ശേ  ഖ  ര  ങ്ങ  ളി  ലേ  യും വെ  ള്ളം കു  ടി  ച്ച് തീ  റ്റ തേ  ടു  ന്ന  താ  റാ  വു  ക  ള്‍  ക്ക് വി  ഷാം  ശം ഉ  ള്ളി  ല്‍ ചെ  ന്നാ  ലും അ  സു  ഖ ബാ  ധ  യു  ണ്ടാ  കാ  മെ  ന്ന് മൃ  ഗ  സം  ര  ക്ഷ  ണ വ  കു  പ്പ് അ  ധി  കൃ  ത  ര്‍ പ  റ  യു  ന്നു.

പാ  ട  ത്ത് എ  ത്തി  യ കൊ  ക്കു  ക  ള്‍, ഉ  പ്പ  ന്‍, കാ  ക്ക തു  ട  ങ്ങി  യ പ  ക്ഷി  ക  ളും ച  ത്തു തു  ട  ങ്ങി  യ  തോ  ടെ പ്ര  ദേ  ശ  വാ  സി  ക  ളു  ടെ ആ  ശ  ങ്ക വ  ര്‍  ധി  ച്ച  താ  യി താ  റാ  വു ക  ര്‍  ഷ  ക  നാ  യ മി  ത്രം പ  ള്ളി ബി  ജു പ  റ  ഞ്ഞു. ക  ല  ങ്ങി  മ  റി  ഞ്ഞ് മ  ലി  ന  മാ  യ ജ  ലാ  ശ  ങ്ങ  ളി  ല്‍ ക  രി  മീ  ന  ട  ക്ക  മു  ള്ള മ  ത്സ്യ ങ്ങ  ളും വ്യാ  പ  ക  മാ  യി ച  ത്തു  പൊ  ങ്ങു  ക  യാ  ണ്.  ഏ  താ  നും ദി  വ  സം മു  ന്പ് താ  റാ  വു  ക  ള്‍ ച  ത്തു തു  ട  ങ്ങി  യ  പ്പോ  ള്‍ മൃ  ഗ  സം  ര  ക്ഷ  ണ വ  കു  പ്പ് അ  ധി  കൃ  ത  ര്‍ സാ  മ്പി  ള്‍ പ  രി  ശോ  ധി  ച്ചെ  ങ്കി  ലും പ  ക്ഷിപ്പനി  യാ  ണെ  ന്ന് സ്ഥി  രീ  ക  രി  ച്ചി  ല്ല.

ക  ഴി  ഞ്ഞ ദി  വ  സം മൃ  ഗ  സം  ര  ക്ഷ  ണ വ  കു  പ്പ് അ  ധി  കൃ  ത  ര്‍ സ്ഥ  ല  ത്തെ  ത്തി സാ  ന്പി  ള്‍ ശേ  ഖ  രി  ച്ച് പ  രി  ശോ  ധ  ന  യ്ക്ക് അ  യ  ച്ച  തി  ന്റെ ഫ  ലം ല  ഭി  ച്ചാ  ലെ രോ  ഗ  കാ  ര  ണ  ത്തെ  ക്കു  റി  ച്ച് കൂ  ടു  ത  ല്‍ വ്യ  ക്ത  ത വ  രു  ത്തു ള്ളെ  ന്ന് വെ  ച്ചൂ  ര്‍ വെ  റ്റ  റി  ന  റി ഡോ.   നി  മ്മി പ  റ  ഞ്ഞു.

അ  തേസ  മ  യം വെ  ച്ചൂ  രി  ല്‍ ര  ജി  സ്റ്റ  ര്‍ ചെ  യ്ത ഒ  ന്‍  പ  തോ  ളം താ  റാ  വു ക  ര്‍  ഷ  ക  രു  ടെ 42,000 ത്തോ  ളം താ  റാ  വു  ക  ളി  ല്‍ 1,000 ത്തോ  ളം താ  റാ  വു  ക  ള്‍ രോ  ഗം ബാ  ധി  ച്ചു ച  ത്ത  താ  യാ  ണ് മൃ  ഗ  സം  ര  ക്ഷ  ണ വ  കു  പ്പ് അ  ധി  കൃ  ത  ര്‍ സ്ഥി  രീ  ക  രി  ക്കു  ന്ന  ത്. 28 ദി  വ  സ  മെ  ത്തു  ന്‌പോ  ള്‍ താ  റാ  വു  ക  ള്‍  ക്ക് ന  ല്‍  കേ  ണ്ട പ്ര  തി  രോ  ധ കു  ത്തി  വ  യ്പ് 45 ദി  വ  സ  മാ  യ  പ്പോ  ഴാ  ണ് ല  ഭ്യ  മാ  യ  തെ  ന്നും ക  ര്‍  ഷ  ക  രും ആ  രോ  പി  ക്കു  ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക