പണ്ടേതൊട്ടു മനോരമം മരുവിടും സദ്ഭാവനാവാടിയിൽ
ചെണ്ടിൽ താഴിന പുഷ്‌പമിങ്ങു ചൊരിയും സൗഭാഗ്യാവർഷം കണ്ടും,
വൃത്തം വിട്ടു ചമച്ചിടും പുതുകവേ, മാനിച്ചിടൂ: കൈരളി-
ക്കുണ്ടേ നാവിൽ കിളിക്കൊഞ്ചലായൂർന്ന തേനതിൻ മാധുര്യമിന്നും●
“പന്ത്രണ്ടാൽ മസജം സതം ത ഗുരുവും ശാർദ്ദൂലവിക്രീഡിതം”
- - -/ v v -/ v - v/ v v -/ - - v/ - - v/ -